ന്യൂഡൽഹി: തീവ്ര ഹിന്ദുത്വവാദികൾ അവകാശവാദം ഉന്നയിക്കുന്ന ഉത്തർപ്രദേശിലെ സംഭൽ ഷാഹി മസ്ജിദ് കേസിൽ തല്‍സ്ഥിതി തുടരാൻ സുപ്രിംകോടതി ഉത്തരവ്. പള്ളി കമ്മിറ്റി നൽകിയ ഹരജി പരിഗണിച്ച് ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് അതുൽ എസ്. ചന്ദൂർകർ...
തെരഞ്ഞെടുപ്പ് കമ്മിഷന് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശം നല്കി.
അഡ്വ. ഹാരിസ് ബീരാൻ എംപിയാണ് ഹരജി ഫയൽ ചെയ്തത്
മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ നൽകിയ അപ്പീലിലാണ് സുപ്രീം കോടതി ഉത്തരവ്
വിവാഹ തര്‍ക്കത്തിനിടെ ഒന്നിലധികം വ്യാജ ക്രിമിനല്‍ കേസുകള്‍ ചുമത്തിയതിന്റെ പേരില്‍ വേര്‍പിരിഞ്ഞ ഭര്‍ത്താവിനോടും കുടുംബത്തോടും നിരുപാധികം പരസ്യമായി മാപ്പ് പറയണമെന്ന് വനിതാ ഐപിഎസ് ഓഫീസറോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
പൗരത്വം നിര്‍ണയിക്കുന്നത് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അധികാരമാണെന്ന് ജൂലൈ 10ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് ബി ആര് ഗവായ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിഷയം പരിഗണിക്കുക.
പി.എസ്.നരസിംഹ, എ.എസ്.ചന്ദൂര്‍ക്കര്‍ എന്നിവരുടെ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.
റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിലാണ് ജയലളിത കൊല്ലപ്പെട്ടതാണെന്നും അന്വേഷണം വേണമെന്നും സുനിത ആവശ്യമുന്നയിച്ചിരിക്കുന്നത്