5ാം ക്ലാസ് വിദ്യാർഥിയോട് അധ്യാപിക ചില ചോദ്യങ്ങൾ ചോദിച്ചു. ചോദ്യത്തിന് ഉത്തരം നൽകാൻ കുട്ടിക്ക് കഴിയാതെ വന്നതോടെ, ഒരു മുസ്ലിം വിദ്യാർഥിയോട് കുട്ടിയെ തല്ലാൻ ആവശ്യപ്പെടുകയായിരുന്നു.
താഴെ വീണ് കിടക്കുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
പതിമൂന്നുകാരനെ മേശപ്പുറത്ത് കിടത്തി, മറ്റ് വിദ്യാര്‍ത്ഥികളെ കൊണ്ട് കൈകള്‍ മുറുക്കെ പിടിപ്പിച്ച ശേഷമായിരുന്നു മര്‍ദ്ദനം.
ശിവമോഗയിലെ ടിപ്പു നഗറിലുള്ള സര്‍ക്കാര്‍ സ്കൂളിലാണു സംഭവം
സ്ഥലത്തെത്തിയ പൊലീസ് സംഘം കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ അധ്യാപകന്റെ മൃതദേഹം കണ്ടെത്തി
ആദ്യം കേസെടുക്കുന്നില്ലെന്നും വിദ്യാഭ്യാസ വകുപ്പാണ് നടപടിയെടുക്കേണ്ടതെന്നും പറഞ്ഞ പൊലീസ് ജില്ലാ മേധാവി പിന്നീട് എഫ്. ഐ. ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു
ഐപിസി 323, 504 വകുപ്പുകള്‍ പ്രകാരമാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ഖുബ്ബാപൂര്‍ ഗ്രാമത്തിലെ നേഹ പബ്ലിക് സ്കൂളിലാണ് സംഭവം
പൊലീസ് കോളേജിലെത്തി അധ്യാപകനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും സംഭവത്തിന്റെ വീഡിയോ വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നു
പ്രീ പ്രൈമറി കുട്ടികള്‍ക്ക് കഥോത്സവം പരിപാടിയില്‍ ക്ലാസ് എടുക്കുകയായിരുന്നു