കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖര്‍ഗെ പറഞ്ഞത് പോലെ ചരിത്രത്തെ വളച്ചൊടിക്കുന്നവർക്ക് ഒരിക്കലും ചരിത്രം സൃഷ്ടിക്കാൻ കഴിയില്ലെന്നും ഗെലോട്ട് വ്യക്തമാക്കി.
2016 ഒക്ടോബര്‍ 21-ന് രാവിലെ 10.30-നാണ് കേസിനാസ്പദമായ സംഭവം.
കോട്ടയം സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുക.
ബി.ജെ.പി മൂന്ന് കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നപ്പോള്‍ അരവിന്ദ് കെജ്രിവാളാണ് അതിന് ആദ്യം അനുമതി നല്‍കിയത്. അവര്‍ കര്‍ഷകര്‍ക്കും ജാട്ടുകള്‍ക്കും ദളിതര്‍ക്കും എതിരാണ്.
കഴിഞ്ഞ ഒക്ടോബര്‍ 16 ന് കോടതിയില്‍ നേരിട്ട് ഹാജരായ സുരേഷ് ഗോപി ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.
ന്യൂഡല്‍ഹി അസംബ്ലി സീറ്റില്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെയും കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിതിനെയും നേരിടാന്‍ ബി.ജെ.പി നിര്‍ത്തിയ സ്ഥാനാര്‍ഥിയാണ് പര്‍വേഷ് വര്‍മ.
പിറോട്ടന് ദ്വീപിലുള്ള 9 ദര്‍ഗകളാണ് പൊളിച്ചുനീക്കിയത്.
ഷാജാപൂര്‍ ജില്ലയിലുള്ള സ്ഥലങ്ങളുടെ മുസ്ലിം നാമങ്ങള്‍ക്ക് പകരം ഹിന്ദു പേരുകള്‍ നല്‍കുന്നതായി മോഹന്‍ യാദവ് പ്രഖ്യാപിച്ചത്
മധുര സ്വദേശിനിയായ പതിനഞ്ചുകാരിയുടെ പിതാവ് നല്കിയ പരാതിയിലാണ് അറസ്റ്റ്.
പിണറായി വിജയന് സര്‍ക്കാരിനും സി.പി.എമ്മിനും ഇക്കാര്യത്തില്‍ മൗനം സമ്മതമാണ്.