തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള വീട്ടിൽ ശനിയാഴ്ച രാത്രി മകൾ മോണ മെർജുയി ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. .
അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ അനുസരിച്ച് നിലവിലെ സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിന് ഇടപെടല്‍ ആവശ്യമാണ്. ഫലസ്തീന് ജനതയ്ക്ക് അവരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനും ശാശ്വതമായ സമാധാനം പുനഃസ്ഥാപിക്കാനും ഇടപെടല്‍ ഉണ്ടാകണമെന്നും മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു
പലസ്തീനെതിരായ സംഘര്‍ഷത്തിന്റെ ഏക ഉത്തരവാദി ഇസ്രയേല്‍ മാത്രമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു
52 പേര് ഹിജാബ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു, 34 പേര് എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ ഏഴ് പേര് വിട്ടുനിന്നു
നവ്റോസ് എന്നറിയപ്പെടുന്ന പുതുവത്സാരാഘോഷത്തില്‍ ഡൂഡിലൊരുക്കിയാണ് ഗൂഗ്ള്‍ ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്.
സ്കൂളില്‍ വിഷവാതകം ശ്വസിച്ച് ഫാത്തിമെഹ് റെസേയി എന്ന 11 വയസ്സുകാരി കഴിഞ്ഞമാസം 27ന് മരിച്ചു
ട്രംപിനെ കൊല്ലുമെന്ന് മുമ്പും ഇറാന് ഭീഷണി മുഴക്കിയിരുന്നു.
ഇന്റര്‍നെറ്റില്‍ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ തനിക്ക് യാത്രയെ കുറിച്ച് അറിയിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം
ഇന്ത്യയിലും പാക്കിസ്താനിലും ഇറാനിലും അടുത്തകാലത്തായി ഭൂചലനങ്ങള്‍ പതിവാണ്
ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്ക്കൂടി വധശിക്ഷ