കൊച്ചിയിലെ മാലിന്യ പ്രശ്നത്തില്‍ പൂര്‍ണതോതിലുള്ള പരിഹാരം വൈകുമെന്നും കലക്ടര്‍ വ്യക്തമാക്കി
തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികൻ ബീയർ കുപ്പി ശരീരത്തിൽ വീഴുന്നതിൽ നിന്നും രക്ഷപെട്ടത്.
ഇന്ന് രാവിലെ കട്ടപ്പന പള്ളിയിൽ കുർബാനയ്ക്കിടെയാണ് ആൻ മരിയ എന്ന പെൺകുട്ടിക്ക് ഹൃദയാഘാതമുണ്ടായത്.
കയ്യൊടിച്ചതിന് പുറമെ കുട്ടിയുടെ ശരീരത്തില്‍ കത്രിക കൊണ്ട് പ്രതികള്‍ കുത്തി പരിക്കേല്‍പ്പിച്ചിട്ടുണ്ട്
കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്റെ സെലക്ഷന് ട്രയില്‍സ് തടഞ്ഞ് സിപിഎം നേതാവും എംഎല്‍എയുമായ പി വി ശ്രീനിജന്.
ഇടിച്ചു തെറിപ്പിച്ച ശേഷം രണ്ട് കിലോമീറ്ററിന് അപ്പുറം ആളൊഴിഞ്ഞ സ്ഥലത്താണ് കാര്‍ നിര്‍ത്തിയത്.
മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആനാശാസ്യ കേന്ദ്രത്തെപ്പറ്റി ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയും ഏറ്റവും വലിയ മെത്താഫെറ്റിന്‍ വേട്ടയുമാണിതെന്ന് നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറിയിച്ചു.
രണ്ട് വര്‍ഷത്തിനിടെ കേരളത്തിലെ എം.ഡി.എം.എ ഹബ്ബായി മാറി കൊച്ചി. മറ്റു ജില്ലകളില്‍ നിന്നും എത്തി എം.ഡി.എം.എ ഉപയോഗത്തിലൂടെ പിടിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധയുണ്ട്. ഈ വര്‍ഷം മാത്രം 50ലധികം പേരാണ് ഇത്തരത്തില്‍ അറസ്റ്റിലായത്. സ്ത്രീകള്‍ പ്രതികളാകുന്ന...