ബറേലി ജില്ലയിലെ ഭൂത പൊലീസ് സ്റ്റേഷന് പരിധിയിലുള്ള കേസര്‍പൂര്‍ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം.
യു.പിയിലെ സഹാറൻപൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്
സ്കൂട്ടറില്‍ ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രതി യുവതിയെ തള്ളിയിടുകയും പിന്നാലെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു
കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും മരിക്കാത്തതിനെ തുടര്‍ന്ന് ഹൈവേയിലെത്തി അതിവേഗത്തില്‍ വന്ന ബസിന് മുന്നില്‍ ചാടുകയായിരുന്നു.
സന്യാസവേഷത്തില്‍ എത്തിയ 52കാരനായ ഓം പ്രകാശ് എന്നയാളാണ് കുട്ടിയെ കൊന്നത്.
മദ്യപിച്ചെത്തിയ ഒരു സംഘമാളുകളാണ് ഇയാളെ മര്‍ദിച്ചത്.
ശനിയാഴ്ച്ച ചില പ്രാദേശിക വാട്സ് അപ്പ് ഗ്രൂപ്പുകളില്‍ വിഡിയോ പ്രചരിച്ചതോടെയാണ് മര്‍ദ്ദനവിവരം പുറത്തറിയുന്നത്.
ഗ്യാന്‍വ്യാപി പള്ളിയിലെ ഹിന്ദു പ്രതീകങ്ങള്‍ എന്താണ് സൂചിപ്പിക്കുന്നതെന്നും ഇതിനെ പള്ളിയെന്ന് വിളിച്ചാലത് തര്‍ക്കത്തിന് കാരണമാകുമെന്നും യു.പി മുഖ്യമന്ത്രിയോഗി ആദിത്യനാഥ്. വാര്‍ത്താഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് യോഗിയുടെ ഈ ഭീഷണി. ജ്യോതിലിംഗവും ത്രിശൂലവും പള്ളിക്കകത്തുണ്ടെന്നും യോഗി പറഞ്ഞു. ഞങ്ങള്‍...
വിലക്കയറ്റത്തിന് പരിഹാര മാര്‍ഗം എന്ന് പറഞ്ഞാണ് എല്ലാവരും വീട്ടില്‍ തക്കാളിയുണ്ടാക്കാന്‍ മന്ത്രി നിര്‍ദേശിച്ചത്.
ഉത്തര്‍പ്രദേശില്‍ 2 സ്ത്രീകളുടെ മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ പകുതി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരിച്ചറിയാന്‍ കഴിയാത്ത വിധം ഇവരുടെ മുഖം കത്തിക്കരിഞ്ഞിരിക്കുകയാണ്. ബാചി ജാജ്റു ഗ്രാമത്തിലെ പ്രദേശവാസികളാണ് രണ്ട് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയതും പൊലീസില്‍ വിവരം...