Connect with us

More

കോടഞ്ചേരിയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വന്‍ നാശനഷ്ടം

Published

on

കോഴിക്കോട്: ചൊവ്വാഴ്ച വൈകിട്ട് കോടഞ്ചേരി പഞ്ചായത്തിലെ കൂരോട്ടുപാറ, നാരങ്ങാത്തോട്, നൂറാംതോട് എന്നിവിടങ്ങളിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിലും വനമേഖലയിലുണ്ടായ ഉരുള്‍ പൊട്ടലിലും വന്‍ നാശനഷ്ടം.ഏക്കറുകണക്കിന് കൃഷി സ്ഥലം ഒലിച്ചുപോയി. മണ്ണിടിച്ചിലില്‍ എട്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൂരോട്ടുപാറ പുളിയിലക്കാട്ടുപടിയിലെ ഗതാഗതവും സ്തംഭിച്ചു. പ്രദേശത്തെ വൈദ്യുത പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. വളവനാനി സെബാസ്റ്റ്യന്‍റെ കൃഷിയിടവും നശിച്ചു.
ജീരകപ്പാറ എഴുപത്തിയെട്ട് വനമേഖലയുടെ ചെരിവിലുണ്ടായ ഉരുള്‍ പൊട്ടലില്‍ കൂരോട്ടുപാറ മല്ലിപ്പാറയിലും നാശനഷ്ടമുണ്ടായി. ആനത്താരക്കല്‍ ബാബുവിന്‍റെ അറുപത് സെന്‍റ് സ്ഥലത്തെ മാവ്, തെങ്ങ്, കൊക്കോ, കാപ്പി, വാഴ തുടങ്ങിയ കൃഷികള്‍ നശിച്ചു. ശക്തമായ മലവെള്ള പാച്ചിലില്‍ ചെളി വന്ന് കിണര്‍ മൂടി. മല്ലിപ്പാറ കൊച്ചുപാറക്കല്‍ സുനിലിന്‍റെ വീടിന് മുറ്റത്തുകൂടെയാണ് ഉരുള്‍പൊട്ടി ഒഴുകിയത്.ഇതിനെ തുടര്‍ന്ന് വീടിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു.
മല്ലിപ്പാറ ഇലവുങ്കല്‍ തോമസിന്‍റെ അരയേക്കര്‍ സ്ഥലത്തെ കൃഷി ഒലിച്ചു പോയി.
ജാതി, കൊക്കോ, തെങ്ങ്, ക മുക്, മറ്റ് മരങ്ങള്‍ തുടങ്ങിയവയാണ് ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് ഒലിച്ചുപോയത്. മണ്ണോറത്ത് സണ്ണിയുടെ കൃഷികളും നശിച്ചു. പ്രദേശത്തെ ഏഴ് വൈദ്യുത പോസ്റ്റുകളും തകര്‍ന്നു. മേഖലയില്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കും.
പ്രദേശത്തെ പത്തിലധികം കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. തുഷാരഗിരി – ചിപ്പിലിത്തോട് റോഡില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് മേക്കല്‍ ജോസിന്‍റെ വീട് അപകടാവസ്ഥയിലായി.
കാട്ടിപ്പൊയില്‍ എലിവാലുങ്കല്‍ ജെറീഷ് കുര്യന്‍റെ വീടിന് പുറകിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടാവസ്ഥയിലായി. തുഷാരഗിരി ചിപ്പിലിത്തോട് റോഡില്‍ ഉഴുന്നാലില്‍ ബെന്നിയുടെ വീടിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്ന് അപകടാവസ്ഥയിലായി.
ചെമ്പുകടവ് വട്ടചുവട് കിന്നരിത്തോടിന് സമീപത്ത് മണ്ണിടിച്ചിലില്‍ ഉന്നത്തിങ്കല്‍ ബേബിയുടെ രണ്ടേക്കറോളം കൃഷി നശിച്ചു.
ചൂരപുഴയില്‍ ജോണ്‍സന്‍,നെല്ലിശേരി റൂഫസ് എന്നിവരുടെ കൃഷികള്‍ നശിച്ചു. ഒരപൂഴിക്കല്‍ സജിയുടെ വീടിന്‍റെ പിന്‍ഭാഗത്തെ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായി.
ഉന്നത്തിങ്കല്‍ ബേബിയുടെ വീട് ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് അപകടാവസ്ഥയിലായി. പ്രദേശത്ത് ആറ് വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു.
പാത്തിപ്പാറ എഴുപത്തിയെട്ട് റോഡില്‍ വനത്തിലുണ്ടായ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായി. നെല്ലിക്കുന്നേല്‍ ജോണ്‍സന്‍, പുത്തന്‍ പുരയില്‍ തോമസ്‌, കവുങ്ങിന്‍തോട്ടത്തില്‍ മാത്യു, മരോട്ടിക്കല്‍ തോമസ് എന്നിവരുടെ കൃഷികള്‍ നശിച്ചു. കുറ്റിപ്പൂവത്തിങ്കല്‍ സണ്ണിയുടെ പുതിയതായി പണിയുന്ന വീടിന്‍റെ തറ ഒലിച്ചുപോയി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

കൊടുംചൂട്: സംസ്ഥാനത്തെ ഐടിഐകള്‍ക്ക് മെയ് നാല് വരെ അവധി

ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും

Published

on

തിരുവനന്തപുറം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഐടികള്‍ക്കും ചൊവ്വാഴ്ച (30 4 2024 )മുതല്‍ മെയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തില്‍ സിലബസ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനാവശ്യമായ
സംവിധാനങ്ങളും ക്രമീകരണങ്ങളും
ഏര്‍പ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

kerala

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്

Published

on

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മൂന്നാം പ്രതി അനുപമയുട ജാമ്യാപേക്ഷ തള്ളി കോടതി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.

കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് ആകെ 71.27 % പോളിങ്; തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു

സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്

Published

on

തിരുവനന്തപുരം∙ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്  71.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍ 1,97,77478 പേരാണ് ഏപ്രില്‍ 26ന് പോളിങ് ബൂത്തുകളിലെത്തി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വഴി വോട്ട് രേഖപ്പെടുത്തിയത്. ഇവരില്‍ 94,75,090 പേര്‍ പുരുഷ വോട്ടര്‍മാരും 1,0302238 പേര്‍ സ്ത്രീ വോട്ടര്‍മാരും 150 പേര്‍ ഭിന്നലിംഗ വോട്ടര്‍മാരുമാണ്. ആബ്‌സന്റീ വോട്ടര്‍ വിഭാഗത്തില്‍ 1,80,865 വോട്ടും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ 41,904 പോസ്റ്റല്‍ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടര്‍മാര്‍ വടകരയില്‍ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിങ് നടന്നത്. 63.37 ശതമാനം. 14,29700 വോട്ടര്‍മാരില്‍ 9,06051 വോട്ടര്‍മാര്‍ മാത്രമാണ് പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്തിയത്.

Continue Reading

Trending