ഓഫീസിനകത്തെ മേശകളും കസേരകളും ഇരുവരും ചേര്‍ന്ന് തല്ലിപ്പൊട്ടിച്ചു.
ഉത്തര്‍പ്രദേശിലെ ഷഹാജഹാന്‍പൂരിലെ ബാബുസായ് ഏരിയയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
ട്ടിയും കുടുംബവും സര്‍ക്കസ് കാണാന്‍ വന്നതായിരുന്നു. ഇതിനിടെ ട്രാന്‍സ്ജെന്ററായ പ്രതി കുട്ടിയെ പ്രസാദിന്റെ കൈയില്‍ നിന്നും പിടിച്ചുവലിക്കാന്‍ ശ്രമിച്ചു.
വയലിന് സമീപത്തായി കത്തിക്കരിഞ്ഞ നിലയിൽ ഇന്ന് രാവിലെ രണ്ടു കാലുകളാണ് ആദ്യം കണ്ടത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ബാക്കി ശരീരഭാഗങ്ങൾ കണ്ടെത്തിയത്.
കാപ്പ നിയമപ്രകാരം ജയിലിലായിരുന്നു ബാബു കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്
ശനിയാഴ്ചയാണ് ഫത്തേപൂര്‍ ബേരിയില്‍ നിന്ന് സ്വീറ്റി എന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്
കഴിഞ്ഞ മാസം 28നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്
ഇന്നലെ രാത്രിയാണ് കലൂരിലെ ഹോട്ടല്‍ മുറിയില്‍ ചങ്ങനാശേരി സ്വദേശിയായ രേഷ്മ കുത്തേറ്റ് മരിച്ചത്
കളമശേരി സ്വദേശിനിയായ വിദ്യാർഥിനിയെയാണ് ജൂലൈ 12ന് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും പിടിയിലായ നൗഷീദ് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും പോലീസ് അറിയിച്ചു.