അതേസമയം, സംഭവിച്ചത് ഭൂചലനമാണോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല
നേരത്തെ മെയ് ആറിന് ഇഷികാവാ പ്രവിശ്യയില്‍ റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഒരാള്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
രക്ഷപ്പെട്ടവര്‍ പറയുന്നു. ഇതിനകം 35000 ത്തോളം പേരാണ് മരിച്ചതായി കണക്കാക്കിയിട്ടുള്ളത്.
സൂറത്തിലെ തെക്ക് പടഞ്ഞാറന്‍ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്റെ ഉത്തരവ് പ്രകാരമാണ് രാജ്യത്തെ മുഴുവന്‍ പള്ളികളിലും ജുമുഅ നമസ്കാരശേഷം ജനാസ നമസ്കാരം നടന്നത്.
വെള്ളിയാഴ്ച യുഎഇ യിലെ പള്ളികളിൽ ജനാസ നമസ്കാരം നടക്കും.
ധീരയായ പെണ്‍കുട്ടിയോട് അനന്തമായ ആരാധനയെന്നാണ് ഗബ്രിയേസസ് പറഞ്ഞത്
ഭൂകമ്പം ഏറ്റവുമധികം ബാധിച്ച ഗാസിയാന്‍ടെപ്പ് പ്രവിശ്യയിലെ നൂര്‍ദാഗി ജില്ലയിലാണ് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്
തുര്‍ക്കിയില്‍ മാത്രം 5800ലധികം പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍
ഇന്ത്യയിലും പാക്കിസ്താനിലും ഇറാനിലും അടുത്തകാലത്തായി ഭൂചലനങ്ങള്‍ പതിവാണ്