ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്താന്‍ തമിഴ്നാട്ടിലേക്ക് കൂടുതല്‍ ജലം തുറന്നുവിട്ടു.
ഇടുക്കി അടിമാലിയില്‍ ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയെന്ന് കരുതി യുവാവ് ജീവനൊടുക്കി
ഇരുവരെയും ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി വാഴവരയിൽ ഇറങ്ങിയ പുലിയാണോ ഇതെന്നാണ് സംശയം.
സംഭവത്തില്‍ വനം വിജിലന്‍സ് വിഭാഗം വിശദമായ അന്വേഷണം നടത്തി വരികയാണ്.
ദേഹത്ത് പലയിടത്തും പരിക്കുകള്‍ ഉള്ളതിനാല്‍ സംഭവത്തില്‍ ദുരൂഹത ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
1999 മേയ് എട്ടുമുതല്‍ ജൂലായ് 26വരെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സേനയുടെ ഭാഗമായിരുന്നു
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ചതാണ് സത്രം എയര്‍സ്ട്രിപ്പ്.
പരുക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികളെ ഇന്നലെ രാത്രി തന്നെ പോലീസ് പിടികൂടി