നാഗർകോവിലിലെയും കന്യാകുമാരിയിലെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലേക്ക് തിരിച്ചത്
ഇരണിയൽ, കുഴിത്തുറ, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന മാറ്റിയേക്കും.
കേരള പൊലീസ് സംഘത്തിനൊപ്പം തമിഴ്നാട് പൊലീസും ഓട്ടോ ഡ്രൈവര്‍മാരും തിരച്ചിലില്‍ സഹായിക്കുന്നുണ്ട്.
പിന്നാലെ പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് നല്‍കാനെന്ന പേരില്‍ ആറര വര്‍ഷം മുമ്പ് പിരിച്ച തുകയാണ് അപ്രത്യക്ഷമായത്
പുഴയുടെ തീരങ്ങളിലും വില്ലേജ് മേഖലകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പരാതിയിൽ കേസെടുത്തതോടെയാണ് നടൻ ഒളിവിൽപ്പോയത്
ജില്ലയില്‍ 41 ദുരിതാശ്വാസ ക്യാംപുകളിലായി 854 പേര്
ഈ പ്രദേശത്തെ ആളുകളെ ഇന്നലെ തന്നെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.
11 മണിയോടെ തിരച്ചിലിനായി സൈന്യവും എത്തും.