നെഞ്ചുവേദനയെത്തുടർന്ന് 2018 ഓഗസ്റ്റിലാണ് മെഡിക്കൽ കോളേജിൽ ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയത്, എന്നാൽ ആശുപത്രി വിട്ടിട്ടും മുറവുണങ്ങാതെ ഇതിൽനിന്ന് രക്തവും നീരും ഒലിക്കുകയായിരുന്നു
മൃതദേഹത്തോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ അനാദരവ് കാട്ടിയതായും പരാതിയുണ്ട്
ചികിത്സാ ധനസഹായത്തിനുവേണ്ടി മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിച്ച അപേക്ഷയ്ക്ക് മറുപടി കിട്ടിയത് രോഗിയുടെ മരണശേഷം
നോര്‍ത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സൈക്കോളജി അസോസിയേറ്റ് പ്രഫസറിന്റേതാണ് പുതിയ പഠനം
ബംഗളൂരു: തലച്ചോര്‍ തുരന്നുള്ള ശസ്ത്രക്രിയക്കിടയില്‍ ഗിറ്റാര്‍ വായിച്ചു രോഗി. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആസ്പത്രിയിലായിരുന്നു സംഭവം. ഐ.ടി ഉദ്യോഗസ്ഥനും ഗിറ്റാറിസ്റ്റുമായ യുവാവാണ് ശസ്ത്രക്രിക്കിടെ ഗിറ്റാര്‍ വായിച്ചത്. ഡിസ്റ്റോണിയ (എല്ലിന്റെ ചലനങ്ങള്‍ക്കുണ്ടാകുന്ന രോഗം) എന്ന അവസ്ഥയായിരുന്നു ഈ...