22പേരുടെ ജീവന് പൊലിഞ്ഞ താനൂര്‍ ബോട്ടപകടം നടന്ന് 12 മണിക്കൂര്‍ പോലും കഴിയുന്നതിന് മുമ്പ് വിനോദ സഞ്ചാര വകുപ്പിന്റെ ഗുരുതര വീഴ്ച. കണ്ണൂരിലെ പറശ്ശിനിക്കടവ് -വളപട്ടണം ബോട്ട് സര്‍വീസില്‍ ഒരാള്‍ പോലും ലൈഫ് ജാക്കറ്റ് ധരിക്കാതെ...
സര്‍ക്കാരും സി.പി.എമ്മും ദുരന്തത്തില്‍ മൗനം പാലിച്ചിരിക്കവെയാണ് ഇടത് എം.എല്‍.എയുടെ ന്യായീകരണം.
താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ വീടുകൾ മുസ്ലിംലീഗ് നേതാക്കൾക്കൊപ്പം സന്ദർശിച്ചു. ഇന്നലെ രാത്രിയിൽ ആശുപത്രിയിലെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. മുഖ്യമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിലും സംബന്ധിച്ചു. അപകട വിവരം അറിഞ്ഞ ഉടനെ ദ്രുതഗതിയിൽ രംഗത്തിറങ്ങിയ നാട്ടുകാർക്ക് എത്ര നന്ദി...
കൃത്യമായ വിവരം രേഖപ്പെടുത്താതെയും വേണ്ടത്ര ജീവൻ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കാതെയും കുട്ടികളെ ബോട്ടിൽ കയറ്റാൻ പാടില്ല.
ഇത്തരം ജന്മങ്ങളുടെ പെരുകലാണ് വരും കാലത്തെ കൂടുതല്‍ ഭയചകിതമാക്കുന്നത്
മുഹമ്മ ബോട്ടപകടം ജുഡീഷ്യല്‍ കമ്മീഷന് നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല
ആളുകള്‍ ഉറങ്ങി കിടക്കുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്, അതുകൊണ്ടാണ് ഇത്രയധികം മരണം സംഭവിക്കാന്‍ കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു
22 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ബോട്ടിലുണ്ടായിരുന്ന 23 പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു
ഹൗസ്ബോട്ട് പൂര്‍ണമായും കത്തി നശിച്ചു.
രക്ഷപ്പെട്ട 11 പേര് അബോധാവസ്ഥയിലാണെന്നും ജീവനക്കാരെ ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ നാഗസാക്കിയിലേക്ക് കൊണ്ടുപോയതായും സേന അറിയിച്ചു