ഗസ്സ വംശഹത്യയില്‍ യോഗം ദുഃഖം രേഖപ്പെടുത്തി.
''ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കൊലയും വംശഹത്യയും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇതിനെതിരെ ആഗോളതലത്തില്‍ ലോകരാജ്യങ്ങള്‍ ശക്തമായ സമ്മര്‍ദ്ദവും പ്രതിഷേധവും ഉയരണമെന്നാണ് സഭയുടെ നിലപാട്,'' പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രാഈലിന്റെ മനുഷ്യക്കുരുതിക്കെതിരെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ മുഖ്യാതിഥിയായി ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബു സാവേശ് പങ്കെടുക്കും. 25ന് വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് എറണാകുളം മറൈൻ ഡ്രൈവിലാണ് ഐക്യദാർഢ്യ...
ഫലസ്തീന് രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ.
ഇസ്രാഈലിനെതിരെ വംശഹത്യ ആരോപിച്ചു കൊണ്ട് സൗത്ത് ആഫ്രിക്ക 2023 ല്‍ സമര്‍പ്പിച്ച കേസിലാണ് ബ്രസീല്‍ പങ്കുചേര്‍ന്നിരിക്കുന്നത്.
47 ബന്ദികളിൽ ഇരുപത് പേർ മാത്രമേ ജീവിച്ചിരിപ്പുള്ളൂ എന്നും രണ്ട് പേരുടെ നില ഗുരുതരമാണെന്നും ബാക്കിയെല്ലാവരും കൊല്ലപ്പെട്ടുവെന്നുമാണ് ഇസ്രായേലി മാധ്യമങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ ഇത്തരം നുണപ്രചാരങ്ങളുടെ മുനയൊടിക്കുന്ന തരത്തിലായി ഹമാസിന്റെ പോസ്റ്റ്
ഗസ്സയിലെ വ്യോമാക്രമണങ്ങളില്‍ ബോയിംഗ് നിര്‍മ്മിച്ച ബോംബുകളും ഗൈഡന്‍സ് കിറ്റുകളും ഉപയോഗിച്ചതായി ആംനസ്റ്റി രേഖപ്പെടുത്തി
യാതൊരു അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും പാലിക്കാതെ ജനവാസ കേന്ദ്രങ്ങളും അഭയാർത്ഥി ക്യാമ്പുകളും ബോംബിട്ട് തകർക്കുകയാണ്.
EDITORIAL
പതിനായിരങ്ങളാണ് തെക്കന്‍ ഗസ്സയിലേക്ക് പലായനം ചെയ്യുന്നത്.