മുനമ്പില്‍ നരകത്തിന്റെ വാതില്‍ തുറക്കുമെന്ന് ഇസ്രാഈല്‍
ഗസ്സയില്‍ വംശഹത്യയും മനുഷ്യനിര്‍മിത ക്ഷാമവും അരങ്ങേറുന്നതിനാല്‍, ഫലസ്തീനിലെ ഇസ്രാഈല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്തംബര്‍ 17-നുള്ള സമയപരിധിക്ക് മുമ്പ് അന്താരാഷ്ട്ര സമൂഹം ഉടന്‍ നടപടിയെടുക്കണമെന്ന് മുന്നറിയിപ്പ് നല്കി യുഎന്‍ വിദഗ്ധര്‍ യുഎന്‍ ജനറല്‍ അസംബ്ലിയുടെ അടിയന്തര...
അബു ഉബൈദയുടെ വാക്കുകൾ ശരിവെച്ച് ഇസ്രായേലി റിപ്പോർട്ട്
റോയിട്ടേഴ്സ്, എപി, അല്‍ ജസീറ എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കുറഞ്ഞത് 20 പേര് കൊല്ലപ്പെട്ടതിന് ശേഷമാണ് ഈ പ്രചാരണം.
ഇതിനിടെ പ്രധാനമന്ത്രിയുടെ കൊലപ്പെടുത്തിയതില്‍ പകരം വീട്ടുമെന്ന് യെമന്‍ ഹൂതികള്‍, ഇസ്രാഈലിന് മുന്നറിയിപ്പ് നല്കി.
ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം മരിച്ചവരുടെ എണ്ണം 63,000 കവിഞ്ഞതായി പലസ്തീന് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
മറിയം തന്റെ ഏക മകന് ഗൈത്തിന് എഴുതിയ കത്ത് മറിയത്തിന്റെ സഹപ്രവര്‍ത്തകര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.
ഉപരോധിച്ച പ്രദേശത്തെ ജനസംഖ്യയെ കൂട്ടത്തോടെ ശിക്ഷിക്കുന്നത് ഇസ്രാഈല്‍ നിര്‍ത്തണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു.
ഗസ്സ നഗരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഗസ്സയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് 14 രാജ്യങ്ങളും ഇസ്രാഈലിനോട് ആവശ്യപ്പെട്ടു.
കനേഡിയന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് വലേരി സിങ്ക് തന്റെ സ്വകാര്യ ഫേസ്ബുക്ക് പേജില്‍ എട്ട് വര്‍ഷത്തിന് ശേഷം റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു.