തിങ്കളാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു ലോകസ്ഭയില്‍ ജെഎന്‍യു മുന്‍ പ്രൊഫസര്‍ കൂടിയായ ബിമല്‍ അകോയ്ജാമിന്റെ പ്രസംഗം.
അതേസമയം രാഹുൽ ഹിന്ദുക്കളെ അവഹേളിച്ചുവെന്ന മോദിയുടെ ആരോപണം പ്രത്യേക വാർത്തയായി നൽകിയിട്ടുമുണ്ട്.
രാഹുല്‍ ഗാന്ധി ബി.ജെ.പി ക്കെതിരെ ഉന്നയിച്ച പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ സഭയിലെ ബഹളത്തിന് പിന്നാലെയാണ് മോദിയുടെ ഉപദേശം.
സഭയിൽ സ്പീക്കർ എല്ലാവർക്കും മുകളിലാണെന്നും സഭാംഗങ്ങൾ അദ്ദേഹത്തിന് മുന്നിലാണ് വണങ്ങേണ്ടതെന്നും രാഹുൽ ഓർമിപ്പിച്ചു.
വിവിധ അന്വേഷണ ഏജൻസി മേധാവികൾ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ, വിവരാവകാശ കമ്മിഷണർ തുടങ്ങിയവരെ നിയമിക്കുമ്പോൾ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായവും പരിഗണിക്കേണ്ടി വരും.
നവി മുംബൈയിലെ അടല്‍ ബിഹാരി വാജ്പേയി സെവ്രി-നവ സേവ അടല്‍ സേതു നഗരവുമായി ബന്ധിപ്പിക്കുന്ന സര്‍വീസ് റോഡിലാണ് വിള്ളലുകള്‍ ഉണ്ടായിരിക്കുന്നത്.
25 ലോക്സഭാ സീറ്റിൽ നിന്നും ബി.ജെ.പി 14 സീറ്റിലേക്ക് ചുരുങ്ങിയതിന്റെ പ്രധാനകാരണങ്ങളായിരുന്നു പാർട്ടി അവലോകനം ചെയ്തത്.
രാജ്യത്തിന് വാഗ്ദാനമായ വിദ്യാര്‍ത്ഥികള്‍ രാപകല്‍ കഷ്ടപ്പെട്ട് പഠിച്ചിട്ടും അവരുടെ ഭാവി അഴിമതി കാരണം ഇല്ലാതാവുന്നു. ബിജെപിയുടെ അഴിമതി രാജ്യത്തെ തളര്‍ത്തുകയാണെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.
തന്റെ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കൊപ്പം ഒരിക്കലും പോകില്ലെന്നും, മുംബൈയിൽ ശിവസേന സ്ഥാപകദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിൽ ഉദ്ധവ് പറഞ്ഞു.
തന്റെ മണ്ഡലമായ വാരാണസിയില്‍ സന്ദര്‍ശനത്തിനിടെ ബുധനാഴ്ച മോദിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടയിലാണ് കാറിനു മുകളില്‍ ചെരിപ്പ് വന്നു വീണത്.