Connect with us

india

പാര്‍ലമെന്റ്സന്ദര്‍ഭത്തിനനുസരിച്ച്ഉ യരേണ്ട സമയമാണിതെന്നു ഇ.ടിമുഹമ്മദ്ബഷീര്‍എം.പി.

പാര്‍ലമെന്റ്സന്ദര്‍ഭത്തിനനുസരിച്ച്ഉ യരേണ്ട സമയമാണിതെന്നും  മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി യുമായ ഇ.ടിമുഹമ്മദ്ബഷീര്‍എം.പി

Published

on

രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നാശോന്മുഖമാവുകയാണെന്നും ഇതില്‍നിന്ന്രാജ്യത്തെരക്ഷപ്പെടുത്താന്‍ പാര്‍ലമെന്റ്സന്ദര്‍ഭത്തിനനുസരിച്ച്ഉ യരേണ്ട സമയമാണിതെന്നും  മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി യുമായ ഇ.ടിമുഹമ്മദ്ബഷീര്‍എം.പി. പാര്‍ലമെന്റിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത കക്ഷി നേതാക്കന്മാരുടെയോഗത്തില്‍അഭിപ്രായപ്പെട്ടു.
അടിയന്തിരപ്രാധാന്യമുള്ള വിഷയം എന്ന നിലയില്‍പാര്‍ലമെന്റില്‍ഈകാര്യംവിശദമായിചര്‍ച്ചചെയ്യാന്‍അവസരംഉണ്ടാക്കണം. എസ്.സി,എസ്.ടി, ന്യൂനപക്ഷവിഭാഗങ്ങളുടെജീവനുംസ്വത്തിനുംഎതിരെവരെവ്യാപകമായ അതിക്രമങ്ങള്‍നടക്കുന്നത് രാജ്യത്തു നിത്യ സംഭവമായി മാറിയിരിക്കുന്നു.

ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും തന്നെ രക്ഷയില്ലാതാകുന്ന സാഹചര്യം സംജാതമായി.ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് വിദ്യാഭ്യാസമാണ്. അതിന്റെ അഭിമാനമാകട്ടെ പിന്‍കാല ചരിത്രവുമാണ്. ഇവ രണ്ടും വക്രീകരിക്കുന്ന ജോലിയിലാണ് ഗവണ്മെന്റ് ഏര്‍പ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ ഭാവിയെ തന്നെ അപകടപ്പെടുത്തുന്ന സമീപനമാണിത്. വര്‍ഗീയവിഷംവമിക്കുന്നപ്രസംഗങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങളും നിരന്തരം ദുഷ്ടലാക്കോടെ വര്‍ദ്ധിച്ചു വരികയാണ്.

ഔദ്യോഗിക സംവിധാനങ്ങളെ തന്നെ ഇതിനു വേണ്ടി സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തുന്നു.ഇന്ത്യ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന രാജ്യങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്നു. കാടന്‍ നിയമങ്ങളുടെ പേരില്‍ പുതിയ തലമുറയിലെ ആയിരകണക്കിന് യുവാക്കള്‍ ജയിലിലടക്കപ്പെട്ടിരിക്കുന്നു.
പാര്‍ലമെന്റില്‍ ബില്ലുകള്‍ ചര്‍ച്ച ചെയ്യുന്നതിലെ സര്‍ക്കാരിന്റെ നിസ്സാര വല്‍ക്കരണം പാര്‍ലിമെന്റിന്റെ പ്രവര്‍ത്തനത്തോട് തന്നെയുള്ള വെല്ലുവിളിയാണ്.

പാര്‍ലിമെന്റിന്റെ തന്നെ അടിസ്ഥാന ദൗത്യം നിയമ നിര്‍മാണമാണ്. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ തങ്ങള്‍ക്ക് ഇഷ്ടമുള്ള നിയമങ്ങള്‍ ദോശ ചുടുന്ന ലാഘവത്തോടെ കൈകാര്യം ചെയ്യുകയാണ് ഗവണ്മെന്റ് ചെയ്യുന്നത്. ഇത് പാര്‍ലിമെന്റിനോട് തന്നെയുള്ള അനാദരവാണെന്നും ഇ. ടി മുഹമ്മദ് ബഷീര്‍ എം. പി വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയാല്‍, പ്രഹ്ലാദ് ജോഷി, രാജ്‌നാഥ് സിംഗ് എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാഹുൽ ഗാന്ധിയുടെ വ്യാജ വിഡിയോകൾ പ്രചരിപ്പിച്ചപ്പോൾ എന്ത് നടപടിയാണ് സ്വീകരിച്ചത്? അമിത് ഷായോട് കോൺഗ്രസ്

ചില കാബിനറ്റ് മന്ത്രിമാർ പോലും ഇത്തരം വിഡിയോകൾ പങ്കുവെച്ചിട്ടുണ്ടെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Published

on

രാഹുൽ ഗാന്ധിയുടെ നിരവധി വ്യാജ വിഡിയോകൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചപ്പോൾ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് കോൺഗ്രസ്. ചില കാബിനറ്റ് മന്ത്രിമാർ പോലും ഇത്തരം വിഡിയോകൾ പങ്കുവെച്ചിട്ടുണ്ടെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ മനസിൽ ഭയം കുത്തിവെക്കുകയായിരുന്നെന്നും ബി.ജെ.പി പൊതുതെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഗുജറാത്ത് എന്നും മുൻപന്തിയിലായിരുന്നു. ഈഗോയെ എങ്ങനെ തകർക്കണമെന്ന് ഗുജറാത്തിന് അറിയാം. കഴിഞ്ഞ പത്ത് വർഷത്തെ റിപ്പോർട്ട് കാർഡ് കാണിക്കുന്നതിന് പകരം ബി.ജെ.പി നേതാക്കൾ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. റിപോർട്ട് കാർഡില്ല. കാരണം ബി.ജെ.പി ഒന്നും ചെയ്തിട്ടില്ല” -ഖേര പറഞ്ഞു.

എസ്‌.സി, എസ്‌.ടി, ഒ.ബി.സി വിഭാഗങ്ങളുടെ സംവരണാവകാശങ്ങൾ വെട്ടിക്കുറക്കുന്നതായി അമിത് ഷാ പ്രഖ്യാപിക്കുന്ന വ്യാജ വിഡിയോ ഷെയർ ചെയ്തതിന് കോൺഗ്രസ് നേതാവ് സതീഷ് വൻസോളയെയും ആം ആദ്മി പാർട്ടി (എ.എ.പി) പ്രവർത്തകൻ രാകേഷ് ബാരിയയെയും കഴിഞ്ഞ ദിവസം ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തി അമിത് ഷായും രംഗത്തെത്തി.

Continue Reading

india

ഞാൻ ജീവിച്ചിരിക്കെ മുസ്‍ലിംകൾക്ക് സംവരണം നൽകില്ല -മോദി

തെലങ്കാനയിലെ മേദക് ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം എസ്.സി-എസ്.ടി വിഭാഗങ്ങളുടെ ചെലവിൽ മുസ്‍ലിംകൾക്ക് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിലെ മേദക് ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ മൂന്നാം തവണത്തെ ഭരണത്തിൽ ഭരണഘടനയുടെ 75ാം വാർഷികം വിപുലമായി ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ അനന്തരാവകാശ നികുതി കൊണ്ടുവരും. പാരമ്പര്യമായി ലഭിച്ച സ്വത്തിൽ 55 ശതമാനത്തിലധികം നികുതി ഈടാക്കാൻ അവർ പദ്ധതിയിടുകയാണ്.

വ്യാജ വാഗ്ദാനങ്ങൾ, വോട്ട് ബാങ്ക് രാഷ്ട്രീയം, മാഫിയകളെയും ക്രിമിനലുകളെയും പിന്തുണക്കൽ, കുടുംബ രാഷ്ട്രീയം, അഴിമതി എന്നിവയാണ് കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോഴെല്ലാം അവരുടെ രാഷ്ട്രീയ ചിഹ്നങ്ങൾ. തെലങ്കാനയെ ആദ്യം കൊള്ളയടിച്ചത് ബി.ആർ.എസാണെന്നും ഇപ്പോൾ കോൺഗ്രസാണ് അത് ചെയ്യുന്നതെന്നും മോദി ആരോപിച്ചു.

ഏക സിവിൽ കോഡിൽ ഉറച്ച് വീണ്ടും അമിത് ഷാ

ഗുവാഹതി: മോദി സർക്കാറിന് മൂന്നാമൂഴം ലഭിച്ചാൽ ഏക സിവിൽ കോഡ് ദേശീയ തലത്തിൽ നടപ്പാക്കുമെന്ന് ആവർത്തിച്ച് ബി.ജെ.പി നേതാവും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. അസമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം ഗുവാഹതിയിൽ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഒരൊറ്റ നിയമം എന്നത് ബി.ജെ.പിയുടെ പ്രഖ്യാപിത നയമാണ്. അത് നടപ്പാക്കുകതന്നെ ചെയ്യും. മതത്തിന്റെ പേരിലുള്ള സംവരണത്തിനും ബി.ജെ.പി എതിരാണ്. തങ്ങൾ വോട്ടർമാരെ ന്യൂനപക്ഷം, ഭൂരിപക്ഷം എന്നിങ്ങനെ വേർതിരിച്ച് കാണുന്നില്ല. എന്നാൽ, സംവരണ വിഷയത്തിൽ കോൺഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക്

ഏർക്കാട് നിന്ന് സേലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

Published

on

തമിഴ്നാട്ടിലെ സേലത്തുണ്ടായ ബസ് അപകടത്തിൽ ആറ് മരണം. 50 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സേലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏർക്കാട് നിന്ന് സേലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ഹെയർപിൻ വളവിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.

Continue Reading

Trending