പടക്കക്കടകളിലൊന്നിൽ തുടങ്ങിയ തീ അതിവേഗം മറ്റ് കടകളിലേക്ക് പടരുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
കാസ്ഗഞ്ച് പട്യാലി നിവാസിയായ ശൈലേന്ദ്ര സിങ് ചൗഹാൻ എന്ന ശൈലേഷ് കുമാർ സിങ്ങാണ് ഉത്തർപ്രദേശിലെ ഭീകര വിരുദ്ധ സേനയുടെ പിടിയിലായത്
സംഭവത്തിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു . അതേസമയം പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ ഒളിവിലാണ്.
ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ (എസിപി) അരവിന്ദ് കുമാർ വർമ്മ പറഞ്ഞു.
മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിനിടെ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് അശോക് കുമാർ മീണ പറഞ്ഞു.
ഇയാളെ വെടിവയ്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കടുത്ത ഉഷ്ണതരംഗമാണ് യുപിയിൽ വീശിയടിക്കുന്നത്. മിക്ക സ്ഥലങ്ങളിലും 40 ഡിഗ്രിക്ക് മുകളിലാണ് താപനില മരണങ്ങളുടെ പെട്ടെന്നുള്ള വർദ്ധനവും പനി, ശ്വാസതടസ്സം, മറ്റ് പ്രശ്നങ്ങൾ എന്നിവയുമായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ കൊണ്ട് ആശുപത്രികൾ നിറയുകയാണ്
ഉത്തര്‍ പ്രദേശില്‍ കാമുകിയെ കൊന്ന് മ്യതദേഹം ജലസംഭരണിയില്‍ ഒളിപ്പിച്ച യുവാവ് പിടിയില്‍.
ഉത്തര്‍പ്രദേശിലെ ലഖ്നോവിലാണ് സംഭവം.
എന്നാല്‍ ഷൂസില്‍ താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും കമ്പനിയുടെ പേരാണ് താക്കൂര്‍ എന്നതും ഇയാള്‍ പൊലീസിനെ അറിയിച്ചു.