ട്രെയിന്‍ കടന്നുപോകുമ്പോള്‍ ട്രാക്കിലേക്ക് പെട്ടെന്ന് നാലോളം കന്നുകാലികള്‍ കയറുകയായിരുന്നു. തുടര്‍ന്നാണ് അപകടമുണ്ടായത്.
മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും 2 ലക്ഷം രൂപ നല്‍കുമെന്നും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു.
അത്താണിയിലാണ് സംഭവം നടന്നത്.
50 ഓളം തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞാണ് അപകടം.
ഇന്ന് രാവിലെയാണ് സംഭവം
ബസുകള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ ഒരു ട്രക്കും ബസിന് പിന്നിലിടിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ പലരുടെയും നിലഗുരുതരമാണ്.
മഞ്ചേരിയില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോകുന്ന സ്വകാര്യ ബസ് തിരൂര്‍ക്കാട് ഭാഗത്ത് നിന്ന് വന്ന ഗുഡ്സ് ഓട്ടോയില്‍ ഇടിച്ചാണ് അപകടമുണ്ടായത്
പാലംതുറന്ന് ഒരുമണിക്കൂറിനുള്ളില്‍ ലോറിയും കാറും കൂട്ടിയിടിച്ചും അപകടമുണ്ടായിരുന്നു.
ഡ്രൈവറുടെ അശ്രദ്ധയും പരിചയകുറവും കൂടുതൽ ആളുകളെ കയറ്റിയതും അപകടത്തിന് കാരണമായിട്ടുണ്ടാകാം. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയ ശേഷം കൂടുതൽ പരിശോധന നടത്തും