കമ്മിറ്റി റിപ്പോര്‍ട്ടും പരാതിയും വിശദമായി വിലയിരുത്തി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ചാണ് വിശദീകരിക്കേണ്ടതെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
സഭയില്‍ സബ്മിഷന് അവതരണത്തിനിടെയാണ് കോളനിയെന്ന വാക്ക് കെ രാജന് ഉപയോഗിച്ചത്.