കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്.
വെള്ളിയാഴ്ച വൈകിട്ട് വിശ്രമസമയം ചെലവഴിക്കാനായി ഇവര്‍ എണൂര്‍ ബീച്ചിലെ മേട്ടുകുപ്പം ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് പോയതാണ് ദുരന്തത്തിന് കാരണമായത്.
വില്‍സണ്‍ ഗാര്‍ഡനിലെ കെഎച്ച് ജംഗ്ഷനിലാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്.
ഇന്ന് പുലര്‍ച്ചെ അഞ്ചിന് പുറപ്പെടേണ്ടതായിരുന്ന വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് നിലയ്ക്കേണ്ടി വന്നത്.
ഐസിസി വനിതാ ഏകദിന ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. ഉച്ചതിരിഞ്ഞ് മൂന്നിന് നവി മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ആദ്യ ലോകകപ്പ് ആണ് ഇരു ടീമുകളുടെയും ലക്ഷ്യം. വനിത ക്രിക്കറ്റിലും മാറ്റത്തിന്റെ...
ബെംഗളൂരു: ഓഫീസിലെ ലൈറ്റ് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സഹപ്രവര്‍ത്തകനെ ഡംബല്‍ കൊണ്ട് തലയ്ക്കടിച്ചു കൊന്നു. ബെംഗളൂരുവില്‍ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡാറ്റാ ഡിജിറ്റല്‍ ബാങ്ക് എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. കര്‍ണാടകയിലെ ചിത്രദുര്‍ഗ...
ശ്രീകാകുളത്തുള്ള കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് സംഭവം.
ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്.
വീടിനടുത്തുള്ള പുല്‍ക്കൂനക്കുള്ളില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തെരുവില്‍ വലിച്ചെറിഞ്ഞ മാലിന്യം തിരിച്ച് അവരുടെ വീടുകളില്‍ കൊണ്ടെത്തിച്ച് ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (BSWML) ശക്തമായ സന്ദേശം നല്കി.