രണ്ടുദിവസത്തെ പ്രവര്‍ത്തനം കൊണ്ടുമാത്രം രണ്ടരകോടിയോളം രൂപയുടെ വസ്തുക്കള്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്ന് കെഎംസിസി
ലോകത്തെ കണ്ണീരണിയിച്ച സിറിയയിലെയും തുര്‍ക്കിയിലെയും ജനതയ്ക്ക് ആശ്വാസം പകരാന്‍ ഭക്ഷണവും ഉടുതുണിയും കമ്പിളിയും വേണമെന്ന് അബുദാബി കെഎംസിസി പറഞ്ഞപ്പോള്‍ രണ്ടുദിവസത്തിനകം രണ്ടുകോടിയുടെ വസ്തുക്കള്‍ എത്തിച്ച കെഎംസിസി
ഇരുവര്‍ക്കും ആരോഗ്യകരമായി കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് സംഘം അറിയിച്ചു.
ആഗോള തലത്തില്‍ സുസ്ഥിര വികസനം നേരിടുന്ന വെല്ലുവിളികള്‍, കാലാവസ്ഥാ പ്രതിസന്ധികള്‍, ആഗോള സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുന്നതാണ്.
യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്റെ ഉത്തരവ് പ്രകാരമാണ് രാജ്യത്തെ മുഴുവന്‍ പള്ളികളിലും ജുമുഅ നമസ്കാരശേഷം ജനാസ നമസ്കാരം നടന്നത്.
ഈ മാസം 16 വരെയാണ് സൗജന്യകോള്‍ അനുവദിച്ചിട്ടുള്ളത്.
അജ്മാനിലെ വൈവിധ്യമാര്‍ന്ന നിക്ഷേപ അവസരങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും സാമ്പത്തിക കോണ്‍സല്‍ പ്രശംസിച്ചു.
വെള്ളിയാഴ്ച യുഎഇ യിലെ പള്ളികളിൽ ജനാസ നമസ്കാരം നടക്കും.
ട്രാഫിക് സംവിധാനങ്ങളുടെ ബന്ധിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയായതായി ഇരുരാജ്യങ്ങളും വ്യക്തമാക്കി.
ദുരന്തത്തില്‍ നിന്ന് മോചിതരാകുന്നതിന് സഊദി ഒപ്പമുണ്ടാകുമെന്ന് കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് തുര്‍ക്കി ഭരണാധികാരി മുഹമ്മദ് ഉര്‍ദുഗാനെ ഫോണില്‍ ബന്ധപ്പെട്ട് അറിയിച്ചിരുന്നു.