തകര്‍ന്ന മതിലിനടിയില്‍ കുടുങ്ങിയ ഒഡീഷ സ്വദേശിയാണ് മരിച്ചത്.
പി.വി.എസ്. ആശുപത്രിക്ക് സമീപം വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് വളര്‍ന്നു.
രാമനാട്ടുകരയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്
കൊലപാതക്കുറ്റം അനുസരിച്ചുള്ള ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിക്കുന്നത്.
പൊലീസിനെ ഭയന്ന് മുതിര്‍ന്നവര്‍ ഒളിവില്‍ പോയതോടെയാണീ നിലയുണ്ടായത്.
നല്ലളം സ്വദേശി സുഹറ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം കണ്ണഞ്ചേരി പെട്രോള്‍ പമ്പിന് സമീപതാണ് അപകടം.
പോലീസ് പരിശോധനയില്‍ 200 ഡിറ്റര്‍നെറ്റ് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു.
ടിക്കറ്റ് കൗണ്ടറിന് സമീപവും സ്റ്റേഷന് മാസ്റ്ററിന്റെ ഓഫീസിലും മാത്രമായിരുന്നു ആകെ വെളിച്ചമുണ്ടായിരുന്നത്.
ബംഗളൂരുവില്‍ നിന്നും എത്തിച്ച ലഹരി വസ്തുക്കളാണ് പിടികൂടിയത്.
സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ നിര്‍ത്തിയതോടെ സംഘം ശ്രമം ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു.