ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ...
രാജ്യത്തെ നടുക്കി ഒഡീഷയില്‍ ട്രെയിന്‍ ദുരന്തം. മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 280 ആയി. 900ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍ ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുര്‍ഹൗറ...
ഒഡിഷ ട്രെയിൻ അപകടത്തെ തുടർന്ന് തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്ന് ഒഡിഷയിലേക്കും അസാമിലേക്കും പോകുന്ന ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം സെൻട്രൽ – ഷാലിമാർ ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസും (22641), കന്യാകുമാരി – ദിബ്രുഗഢ് വിവേക് സൂപ്പർഫാസ്റ്റുമാണ്...
അപകടത്തില്‍പ്പെട്ട ഷാലിമാര്‍ – ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസില്‍ ചെന്നൈയിലേക്ക് എത്താനായി 867 പേര് ബുക്ക് ചെയ്തിരുന്നതായി ദക്ഷിണ റയില്‍വേ ഡിആര്‍എം അറിയിച്ചു. ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ യാത്ര ചെയ്ത കര്‍ണാടകയില്‍ നിന്നുള്ള ആരും അപകടത്തില്‍പ്പെട്ടതായി...
ബാലസോര്‍ ജില്ലയ്ക്ക് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്
സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പങ്കു വയ്ക്കുന്നവർക്ക് എതിരെ നടപടി എടുക്കുമെന്ന് തേനി ജില്ല കളക്ടർ ഷാജീവന. ആന ജനവാസ മേഖലയിലേക്ക് എത്തുന്നു എന്ന രീതിയിൽ തെറ്റായ വിവരം പലരും പങ്കു വച്ചതിനെ തുടർന്നാണ് കർശന...
ഒഡിഷയിലെ ദാരുണമായ ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേയും ഒഡിഷ, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകളും ഹെല്പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഹെല്പ് ലൈന്‍ നമ്പര്‍: ഒഡിഷ സര്‍ക്കാര്‍: 06782-262286 ബംഗാള്‍ ഹെല്പ് നമ്പര്‍: 033- 22143526/...
237 പേരാണ് ഇതുവരെ മരിച്ചത്
ചരക്കുവാഹനങ്ങള്‍ക്കു മുന്നിലും പിന്നിലും മഞ്ഞനിറം വേണമെന്ന നിബന്ധന ഗതാഗതവകുപ്പ് ഒഴിവാക്കി. ഓറഞ്ച് ഒഴികെ ഏതുനിറവും ഉപയോഗിക്കാം. കേരള മോട്ടോര്‍വാഹനനിയമത്തിലാണ് മാറ്റം വരുത്തിയത്. രാത്രിയിലും വെളിച്ചം കുറഞ്ഞ സമയങ്ങളിലും പെട്ടെന്ന് കണ്ണില്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് മഞ്ഞനിറം നല്‍കിയിരുന്നത്....
ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തെ തുടര്‍ന്ന് 43 ട്രെയിനുകള്‍ റദ്ദാക്കി, 38 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ബംഗാളും തമിഴ്നാടും മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ അപകട സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.