പ്രതി അസം സ്വദേശി മുഫാദുര്‍ ഇസ് ലാമിനെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ സംരക്ഷണ സേനക്ക് കൈമാറിയിരുന്നു.
നികുതിക്കൊള്ള നടത്തിയും വില വർദ്ധിപ്പിച്ചും ജനങ്ങളുടെ ജീവിതം ദുസഹം ആക്കുന്ന സർക്കാർ നടപടികൾക്കെതിരെയാണ് പ്രതിഷേധം എന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
ഏപ്രില്‍ രണ്ടുമുതല്‍ പ്രാബല്യത്തില്‍ വരും
കേന്ദ്ര കമ്ബനികാര്യ മന്ത്രാലയമാണ് അന്വേഷണം നടത്തുന്നത്.
പരാതിക്കാരെ ഭീഷണിപ്പെടുത്തിയ ഏരിയ കമ്മിറ്റി അംഗത്തെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തി.
സുപ്രീംകോടതിയുടെ നിശിതമായ വിമര്‍ശനത്തെ തുടര്‍ന്നാണ് നടപടിക്ക് വേഗം കൂടിയത്
വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പൊലീസ് ഇടപെട്ടാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ആറുകോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.