അമിത പ്രകാശമുള്ള ലൈറ്റുകളും ബസുകളിലെ കണ്ണാടികളില്‍ പതിപ്പിക്കുന്ന പരസ്യങ്ങളും അതീവ ഗൗരവമേറിയ വിഷയമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു
പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്.
ആക്രമണങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മല്ലേശ്വരത്തായിരുന്നു സംഭവം
ചൈനയിലടക്കം കോവിഡിന്റെ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ സാഹചര്യത്തില്‍ കലോത്സവ വേദിയിലും മാസ്ക് നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും വ്യക്തമാക്കിയിരുന്നു.
ലീലാമണി ടീച്ചര്‍ ഇത്തവണയും എത്തി. 75ാം വയസ്സിലും കലാവേശത്തിന്റെ കരുത്തുമായി.
പണിമുടക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ് കോടതി നിര്‍ദേശം
പാരമ്പര്യമായി കൈമുതലായി കിട്ടിയ കോല്‍ക്കളി കൊയിലാണ്ടി ബീച്ച് റോഡില്‍ കോപ്ര പാണ്ടിക ശാലയില്‍ താമസിക്കുന്ന അറുപത്തി രണ്ടുകാരനായ കെ വി ഖാലിദ് ഗുരുക്കള്‍ക്ക് ജീവനാണ്.
മക്കൾ സ്വമേധയായാണ് കലോത്സവത്തിന് വേണ്ടി പഠിച്ചെടുത്തതാണെന്നും കേവലം മൂന്ന് മാസം സമയമാണ് എടുത്തെന്നും മാതാപിതാക്കൾ പറയുന്നു.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഭക്ഷണമെനു വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി
അന്വേഷണം ഊര്‍ജ്ജിതമാക്കി തിരച്ചില്‍ തുടരുകയാണ്.