ഇതിഹാസതാരം ലയണൽ മെസിയും അർജൻറീനയും കേരളത്തിലേക്കില്ലെന്ന് വ്യക്തമാക്കപ്പെട്ടതോടെ സാമുഹ്യമാധ്യമങ്ങളിൽ ചർച്ചയാവുന്നത് ചന്ദ്രിക പത്രാധിപരും രാജ്യാന്തര കായിക മാധ്യമ പ്രവർത്തകനുമായ കമാൽ വരദുരിൻറെ പോസ്റ്റ്. മെസിയുടെയും അർജൻറീനയുടേയും വരവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ സംശയങ്ങൾ പ്രകടിപിച്ചിരുന്നു അദ്ദേഹം....
കോഴിക്കോട്: അര്‍ജന്റീന ടീം നവംബറില്‍ കേരളത്തിലെത്തില്ലെന്ന് ഉറപ്പായി. മത്സരത്തിന്റെ സ്പോണ്സര് (റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്പറേഷന്) തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റി വയ്ക്കാന്‍...
ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു.
84-ആം മിനിറ്റില്‍ സ്പാനിഷ് താരം അഡ്രിയാന്‍ സെര്‍ഡിനേറോ നേടിയ ഏക ഗോള്‍ കൊച്ചിയുടെ ഗോള്‍കീപ്പറെ കീഴ്പ്പെടുത്തി ടീമിന് വിജയം സമ്മാനിച്ചു.
മഹാരാഷ്ട്രയ്ക്കെതിരായ ആദ്യ മത്സരത്തില്‍ സഞ്ജു അര്‍ധസെഞ്ചുറി നേടിയിരുന്നു.
ഫോഴ്സ് കൊച്ചിക്കെതിരെ 1-0ന്റെ ജയം നേടി കണ്ണൂര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
ഏഴ് മത്സരങ്ങളില്‍ നാല് തോല്‍വിയും മൂന്ന് മത്സരങ്ങള്‍ മഴയില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തതിനാല്‍ പാകിസ്താന്റെ അക്കൗണ്ടില്‍ മൂന്ന് പോയിന്റ് മാത്രമാണ്.
ശക്തിയും വേഗതയുമുള്ള ഇറാനിയന്‍ യുവ താരങ്ങളെ ഫൈനലില്‍ ഇന്ത്യയുടെ കരുത്തും ആത്മവിശ്വാസവും പരാജയപ്പെടുത്തി.
ബി.സി.സി.ഐ പ്രതിനിധി ദുബൈയിലെ എ.സി.സി ആസ്ഥാനത്തെത്തി ട്രോഫി ഏറ്റുവാങ്ങാനെത്തിയെങ്കിലും, നഖ്വി വ്യക്തിപരമായി തന്നെ ട്രോഫി കൈമാറണമെന്ന ആവശ്യം ഉന്നയിച്ച് പ്രക്രിയ തടഞ്ഞുവെന്നതാണ് വിവരം
. നിരോധിത മേഖലയിലേക്ക് അതിക്രമിച്ചു കയറുകയും രണ്ട് അന്താരാഷ്ട്ര താരങ്ങളുടെ സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്തതിനാലാണ് നടപടി.