തമിഴ്നാട് സ്വദേശിയായ ഭൂമിരാജും കുടുംബവും 50 വർഷത്തോളമായി ഭരണങ്ങാനത്താണ് താമസം.
പത്തനംതിട്ട പമ്പാവാലി കണമല പാലത്തിന് സമീപമാണ് അപകടം നടന്നത്.
ഹൈദരാബാദില്‍ നിന്നും ഭൂതന് പോച്ചംപള്ളിയിലേക്ക് പോകുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്
പെരിന്തൽമണ്ണ ജൂബിലി ജംക്ഷനിൽനിന്ന് സ്കൂട്ടർ തിരിക്കാനായി നിൽക്കുമ്പോൾ ക്രെയിനിന്റെ മുൻചക്രം സ്കൂട്ടറിനു പിന്നിൽ ഇടിച്ചു.
റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉല്ലാസ് ബസ്സുകള്‍ക്കിടയില്‍ അകപ്പെടുകയായിരുന്നു
വടകര പുറമേരി സ്വദേശി ഷെജീലിന്റേതാണ് കാറെന്ന് പൊലീസ് കണ്ടെത്തി.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.
എടത്വ പള്ളിച്ചിറ ആല്വിന് ജോര്‍ജ്(20) ആണ് മരിച്ചത്.
വിദ്യാര്‍ത്ഥിയില്‍ നിന്ന് വാഹന ഉടമ ഷാമില്‍ ഖാന് ലൈസന്‍സ് അയച്ചു വാങ്ങിയത് അപകട ശേഷമാണെന്ന വിവരമാണ് പുറത്തുവരുന്നത്
അപകടത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നത്