മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഗിലിന് ആദ്യ ടെസ്റ്റില്‍ തുടര്‍ഭാഗം കളിക്കാനാകില്ല.
43-ാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസ്, 82-ാം മിനിറ്റില്‍ ലിയോണല്‍ മെസി എന്നിവരാണ് ടീമിന്റെ ഗോളുകള്‍ നേടിയത്.
എതിരില്ലാത്ത രണ്ട് ഗോളുകളിലൂടെ കാനറി സേന നിര്‍ണായക ജയം സ്വന്തമാക്കി.
എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തില്‍ നടന്ന ഏഴാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സ് ഏകപക്ഷീയമായ ഒരു ഗോളിന് കൊച്ചിയെ പരാജയപ്പെടുത്തി.
രാജസ്ഥാൻ റോയൽസിൽ നിന്ന് ട്രേഡ് ചെയ്ത് എത്തിയ സഞ്ജു സാംസൺ ക്യാപ്റ്റനായേക്കുമെന്നിരുന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി.
ആദ്യ ഇന്നിംഗ്സില്‍ 30 റണ്‍സിന്റെ ലീഡ് നേടിയ അവര്‍ രണ്ടാം ദിനം സ്റ്റംപസ് സമയത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന വ്യവസ്ഥയിലാണ്.
നാല് മാസത്തെ ഇടവേളയ്ക്കു ശേഷം ഉപനായകനായി ടീമിലേക്ക് മടങ്ങുന്ന ഋഷഭ് പന്താണ് ആരാധകരുടെ പ്രധാന ശ്രദ്ധാകേന്ദ്രം.
65 റൺസിന് കേരളം ഓൾഔട്ട് ആകുകയും, മധ്യപ്രദേശ് 8.1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തുകയും ചെയ്തു.
സുരക്ഷാ ആശങ്കകളെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ലങ്കൻ താരങ്ങൾക്ക് പകരം പുതിയ താരങ്ങൾ എത്തും.