തുടര്‍ന്ന് സംസ്ഥാനത്തെ 75 ജില്ലകളിലെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ തടിച്ചുകൂടുകയും സര്‍ക്കാര്‍ വാഹനങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നൂറ് കണക്കിന് സമാജ്വാദി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തത്.
ഭരണകക്ഷിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ വലിയ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. ഇത് തടയാനായി നിയമസംവിധാനമില്ലെന്നും സോണിയാ ഗാന്ധി പറഞ്ഞു
ദെവാരിയ-കുശിനകര്‍ സീറ്റില്‍ നിന്നാണ് കഫീല്‍ ഖാന് ജനവിധി തേടുക.
ഹൈബി ഈഡന് എംപിയുടെ ചോദ്യത്തിന് ലോക്സഭയില്‍ മറുപടിയായിട്ടാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.
ഈ സാഹചര്യത്തെക്കുറിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ടതുണ്ടെന്ന് സമദാനി അടിയന്തിരപ്രമേയ നോട്ടീസിൽ പറഞ്ഞു.
ഹൈദരാബാദിലെ ബയോളജിക്കല്‍ ഇവാന്‍സ് വികസിപ്പിച്ച കോര്‍ബോവാക്സാണ് കുട്ടികള്‍ക്ക് നല്‍കുക.
കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനെ കൊണ്ട് അന്വേഷണം നടത്താനാണ് ഉദ്ദേശിക്കുന്നത് എന്നും ജസ്റ്റിസുമാരായ എം.ആര് ഷാ, ബി.വി. നാഗരത്ന എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വിഷയം ആദ്യം പരിഗണിക്കാന്‍ കോടതി വിമുഖത കാണിച്ചെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ട് കണ്ടതോടെയാണ് നിലപാട് മാറ്റുകയായിരുന്നു. നേരത്തെ മധ്യപ്രദേശ് ഹൈക്കോടതി യുവാവിന്റെ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഹിജാബ് ഇസ്്ലാമിന്റെ അവിഭാജ്യഘടകമല്ലെന്നും യൂനിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാന്‍ സാധിക്കില്ലെന്നും കോടതി വിലയിരുത്തി.
ഇനി മുതല്‍ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും കൃപാണ്‍ ധരിക്കാം. ഇത്തരത്തില്‍ ധരിക്കുന്ന കൃപാണിന്റെ നീളം ഒമ്പത് ഇഞ്ചില്‍ കൂടരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.