ഹം ദേകേങ്കെ എന്ന പേരിൽ തൃശൂർ ടൗണിൽ നടത്തിയ സമരം ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കുന്ന സംഘപരിവാർ ഭരണകൂടത്തിനെതിരെയുള്ള വിദ്യാർത്ഥി പ്രധീഷേധം രേഖപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,090 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം.
കുടില്‍ വ്യവസായം പോലെ സിപിഎമ്മിന്റെയും ബിജെപിയുടെയും ബോംബ് നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിട്ടും സംസ്ഥാന പൊലീസ് ഇന്റലിജന്‍സ് സംവിധാനം നോക്കുകുത്തിയായി നില്ക്കുന്നു.
കൈനകരി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലുള്ള പോഞ്ഞാന്‍ തറച്ചിറയിലാണ് തൊഴിലാളിയായ രാജേഷിനും ഉത്തരയ്ക്കുമുള്ള സ്വപ്ന ഭവനം യാഥാര്‍ത്ഥ്യമായത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കേരളം ഭരിക്കുന്നത് സര്‍ക്കാരല്ല, പാര്‍ട്ടിയാണെന്നും സതീശന് കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കണ്ണൂര്‍ തോട്ടടയിലെ ബോംബേറും മാതമംഗലത്തെ...
അറസ്റ്റിലായ അക്ഷയ് (ജിഷ്ണുവിവിന്റെ സുഹൃത്ത്) കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെ ഉമ്മുകുല്‍സു, ഷംസുദീന്‍ എന്നിവരാണ് ചാടിപ്പോയത്.
ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുറ്റിക്കാടുകളില്‍ പരിശോധന ആരംഭിച്ചെങ്കിലും പുലിയെ കണ്ടെത്താന്‍ സാധിച്ചില്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,414 സാമ്പിളുകളാണ് പരിശോധിച്ചത്