ഇതില്‍ എട്ടു പേർ പോയത് കാട്ടാനക്കലിയിൽ
വൈകുന്ന നീതി അനീതിയാണ്, ഹര്‍ഷിനക്ക് നീതി ഉറപ്പാക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി സമര സമിതി ഇന്ന് കോഴിക്കോട് കിഡ്സന്‍ കോര്‍ണറില്‍ സത്യാഗ്രഹ സമരം നടത്തും.
സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണ് കേസ് തുടര്‍ച്ചയായി മാറ്റി വെയ്ക്കുന്നതെന്നാണ് അഭിഭാഷകര്‍ നല്കുന്ന വിശദീകരണം.
പ്രഖ്യാപനങ്ങള്‍ക്കൊണ്ടോ അവകാശവാദങ്ങള്‍ക്കൊണ്ടോ വന്യജീവികളെ തളക്കാനോ തടയാനോ കഴിയില്ലെന്ന് ഈ ഭരണക്കാര്‍ തിരിച്ചറിയുമ്പോഴേക്കും പ്രതിസന്ധികളുടെ നടുക്കടലിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു ജനതക്ക് നഷ്ടപ്പെടാന്‍ ഇനിയൊന്നും ബാക്കിയുണ്ടാകില്ല എന്നതാണ് വസ്തുത.
അനുഭാവങ്ങൾ പങ്കുവെച്ച എല്ലാവർക്കും ഹൃദയപൂർവം നന്ദി... വിശദമായ കുറിപ്പ് പിന്നീട് പങ്കുവയ്ക്കുന്നതാണ്", ഉമാ തോമസ് ഫേസ്ബുക്കിൽ കുറിച്ചു.
രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ബോംബ് വെച്ചിട്ടുണ്ടെന്നും 36 മണിക്കൂറിനുള്ളില്‍ പൊട്ടുമെന്നും പറഞ്ഞ് പൊലീസിന്റെ ഫേസ്ബുക്ക് പേജിന്റെ മെസഞ്ചറിലാണ് സന്ദേശം വന്നത്
അതില്‍ 119 ആദിവാസികളും 858 മറ്റുള്ളവരമാണ്.
മറ്റൊരു പ്രതിയായ കൗമാരക്കാരനെ ശിശുസംരക്ഷണ വകുപ്പിന്റെ കൊല്ലത്തെ കേന്ദ്രത്തിലേക്ക് മാറ്റി
'എജ്യുപോര്‍ട്ട്' എന്ന യൂട്യൂബ് ചാനലിലൂടെയാണ് രണ്ടാഴ്ച മുമ്പ് ഇത്തരത്തില്‍ വീഡിയോ പുറത്ത് വന്നത്