ചൊവ്വാഴ്ച വൈകീട്ട് കോളജ് വിട്ട് ഹോസ്റ്റലിലേക്ക് പോകും വഴിയാണ് കുഴഞ്ഞുവീണത്.
ആലുവ കീഴ്മാട് സ്വദേശി വൈരമണിയും ഭാര്യയും ഭിന്നശേഷിക്കാരനായ മകനുമാണ് ബാങ്ക് അധികൃതരുടെ നടപടിയില്‍ പെരുവഴിയിലായത്.
19 ലാപ്ടോപ് ബാഗുകള്‍ക്കുള്ളില്‍, പ്രത്യേക കവറില്‍ തയ്തു പായ്ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്.
മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിയാനാണ് സാധ്യത.
മൃതദേഹം പോക്സോ കേസിലെ പ്രതിയായ തിരുവനന്തപുരം കരമന സ്വദേശിയായ സുനില്‍കുമാര്‍ (അല്‍ അമീര്‍) യുടേതായിരിക്കാമെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.
ഇന്ന് ഹർജി പരിഗണിച്ചപ്പോൾ എസ്.എഫ്.ഐ.ഒയ്ക്കും കേന്ദ്ര സർക്കാരിനുമായി അഭിഭാഷകർ കോടതിയിൽ ഹാജരായില്ല. തുടർന്നാണ് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ വാദം കേൾക്കൽ മാറ്റിയത്.
ചൊവ്വാഴ്ച ഉച്ചയോടെ മുതുതല മച്ചിങ്ങല്‍ കിഴക്കേതില്‍ ഇബ്രാഹിമിന്റെ വീട്ടിലെത്തിയാണ് ഇയാള്‍ അതിക്രമം നടത്തിയത്.
രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച സാംസ്കാരിക വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ നേതാവായിരുന്ന വിപിന്‍ വിജയനാണ് പി.എച്ച്.ഡിക്ക് ശിപാര്‍ശ നല്‍കിയത്.
ആലപ്പുഴ വെണ്മണിയില് 14കാരിക്ക് നേരെയാണ് അതിക്രമം നടന്നത്.