പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ ഇന്ന് പുലര്‍ച്ചെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
ഒളിവില്‍ താമസിച്ചിരുന്ന നടക്കാവിലെ താമസസ്ഥലത്ത് പൊലീസിനെ കണ്ട് ഓടിയപ്പോള്‍ പിന്തുടര്ന്നു
ഒഡീഷ സ്വദേശി സർവേശ് ആണ് പിടിയിലായത്
പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
വണ്ടിയില്‍ പെട്രോള്‍ തീര്‍ന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്
കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ബെംഗളൂരു പൊലീസിനു കൈമാറുകയായിരുന്നു.
13 വര്‍ഷമായി ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാള്‍, ഉമ്മയുടെ ചികിത്സയ്ക്ക് പണം അത്യാവശ്യമായി വന്നപ്പോള്‍ സ്വര്‍ണക്കടത്തില്‍ പങ്കാളിയാവുകയായിരുന്നെന്നാണ് കസ്റ്റംസിന് നല്കിയ മൊഴിയില്‍ പറയുന്നത്
2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബോസ്റ്റണിലെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടു
കഴിഞ്ഞ മാസം 28നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്