പ്രതിപക്ഷനേതൃസ്ഥാനത്തുനിന്ന് മാറാന്‍ തയ്യാറാണെന്നും ബൊമ്മെ പറഞ്ഞു. രണ്ടുവര്‍ഷം ഞാനായിരുന്നു മുഖ്യമന്ത്രി. ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. -ബൊമ്മെ പറഞ്ഞു
100 കേന്ദ്രങ്ങളിലാണ് റെയ്ഡ്.
നേരത്തെ രാജ്യത്തെ പ്രതിപക്ഷകക്ഷികളൊന്നടങ്കം സുപ്രീംകോടതിയെ ഇക്കാര്യത്തില്‍ സമീപിച്ചെങ്കിലും കോടതി ഹര്‍ജി തള്ളുകയായിരുന്നു.
മോദിയെ വിമര്‍ശിക്കുമ്പോഴും കേന്ദ്രധനമന്ത്രിയെ വിമര്‍ശിക്കാതിരിക്കാന്‍ പ്രഭാകര്‍ ശ്രദ്ധിക്കുന്നത് കൗതുകമാകുന്നു.
രഘുവംശിക്കെതിരെ കേസെടുത്തതിന് പിന്നാലെ ന്യൂഡൽഹിയിലും ജയ്പൂരിലെ ചില സ്ഥലങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.
വികസനത്തിന്റെ പേരില്‍ ഹിന്ദു രാഷ്ട്രം എന്ന അജണ്ട ഒളിച്ചു കടത്തുകയാണെന്ന് പുസ്തകത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നു.
ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ബെംഗളൂരുവില്‍ നടക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന വിവരം.
ഹിന്ദിയിലാണ് ഇയാള്‍ സംസാരിച്ചത്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ സംഭവം പൊലീസ് തടഞ്ഞു.
രണ്ടു ടേം വ്യവസ്ഥയിലാണ് മുഖ്യമന്ത്രിസ്ഥാനം നിശ്ചയിച്ചിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.