രചിന് രവീന്ദ്രയുടെ വെടിക്കെട്ട് സെഞ്ച്വറിയില്‍ ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റ് ജയം നേടി കിവികള്‍.
42.3 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പാകിസ്താന്റെ 242 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ മറികടന്നു.
പാകിസ്താനെതിരെ 242 റണ്‍സിനാണ് ഇന്ത്യ വിജയത്തേരിലേറിയത്
രണ്ട് വിക്കറ്റിന് 60 റണ്‍സ് എന്ന നിലയിലാണ് പാകിസ്താന് നിലവിലുള്ളത്.
ഉച്ചയ്ക്ക് രണ്ടരയ്ക്ക് ദുബൈയിലാണ് മല്‍സരം.
പഴയ തിരുവി താംകൂര് കൊച്ചി ടീം കേരള ക്രിക്കറ്റ് ടീം ആയശേഷം 1957 ലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ മത്സരിക്കാനിറങ്ങുന്നത്.
ഗില്‍ 129 പന്തില്‍ രണ്ടു സിക്സും ഒമ്പതു ഫോറുമടക്കം 101 റണ്‍സെടുത്തു.
വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുല്‍ ടീമില്‍ തുടരും.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 320 റൺസെടുത്തു.
മുൻപ് ഈ നേട്ടം കൈവരിച്ചത് സച്ചിന് ടെന്‍ഡുല്‍ക്കര്‍, എം.എസ് ധോണി, വിരാട് കോലി എന്നിവർ മാത്രമാണ്.