കാരാട്ട് റസാഖ് എംഎല്‍എയുടെ ബന്ധുവാണ് ഫൈസല്‍.
കര്‍ശനമായ പരിശോധനയില്‍ പതിനഞ്ചു ദിവസത്തിനിടെ 25000 പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
ഹര്‍ജിക്കെതിരെ സന്യാസിമാര്‍ രംഗത്തു വന്നിരുന്നു. പുറത്തുനിന്നു വരുന്നവര്‍ പ്രശ്നമുണ്ടാക്കുകയാണ് എന്നായിരുന്നു അഖില ഭാരതീയ തീര്‍ത്ഥ പുരോഹിത് മഹാസഭാ അധ്യക്ഷന്‍ മഹേഷ് പഥക് ആരോപിച്ചിരുന്നത്.
ആസൂത്രണം ചെയ്തല്ല ബാബരി മസ്ജിദ് തകര്‍ത്തത് എന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ പ്രത്യേക കോടതി എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവര്‍ ഉള്‍പ്പെട്ട കേസില്‍ വിധി പറഞ്ഞത്.
അങ്ങേയറ്റത്തെ നിയമലംഘനം എന്നാണ് സുപ്രിം കോടതി അന്ന് പള്ളി പൊളിച്ചതിനെ വിശേഷിപ്പിച്ചിരുന്നത്.
ഹൈന്ദവ ദൈവത്തിന്റെ വിഗ്രഹമുള്ളതു കൊണ്ടു തന്നെ കെട്ടിടം സുരക്ഷിതമായിരിക്കാന്‍ അശോക് സിംഗാള്‍ ആവശ്യപ്പെട്ടു എന്നും ജഡ്ജ് പറഞ്ഞു.
രണ്ടായിരം പേജ് വരുന്നതാണ് വിധി. പള്ളി തകര്‍ത്തത് ആസൂത്രിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.
വിധി കേള്‍ക്കാന്‍ പ്രതികളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവര്‍ അടക്കം ആറു പേര് ആരോഗ്യകാരണങ്ങളാല്‍ കോടതിയില്‍ ഹാജരാകുന്നില്ല
1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. രാമന്റെ ജന്മസ്ഥലമാണ് എന്നാരോപിച്ചായിരുന്നു മസ്ജിദ് ധ്വംസനം.
കേസിലെ വിചാരണ അവസാനിപ്പിക്കുന്നതിനായി ജസ്റ്റിസ് യാദവിന് മൂന്നു തവണയാണ് എക്സ്റ്റന്‍ഷന്‍ നല്‍കിയിരുന്നത്