രാജ്യത്ത് അരലക്ഷത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ബിസിനസ്, ടൂറിസം ആവശ്യത്തിനായും തൊഴിലിനായും എത്തിയവരാണധികവും.
ഡല്‍ഹിയില്‍ ഞായറാഴ്ച നടന്ന ഹിന്ദു മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വിദ്വേഷ പരാമര്‍ശം.
ക്രിമിനല്‍ പ്രൊസീജിയര്‍ ഐഡിന്റിഫിക്കേഷന്‍ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഇ.ടി മുഹമ്മദ് ബഷീര്‍ എംപി.
. കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 10 രൂപ 2 പൈസയാണ്. ഡീസലിന് 9 രൂപ 65 പൈസയും.
ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഇരു സംഘങ്ങളും ഏറ്റുമുട്ടുകയാണ് ചെയ്തത്.
ഇന്ധനക്കൊള്ളയുടെ കണക്കുകള്‍ സാമൂഹ്യ മാധ്യമം വഴി തുറന്നുകാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം. പ്രധാനമന്ത്രി ജന്‍ ധന് ലൂട്ട് യോജന എന്ന പേരിലാണ് പോസ്റ്റ് പങ്കുവെച്ചത്.
ഇന്ധനവില ദൈനംദിനം കുതിച്ചുയരുന്ന അസാധാരണ സാഹചര്യത്തിന് അടിയന്തിര പരിഹാരം കാണണമെന്നും വിഷയം ലോക്സഭ ചർച്ച ചെയ്യണമെന്നും ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ആവശ്യപ്പെട്ടു.
കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പട്ടണങ്ങളിലേക്ക് സിഫ്റ്റ് കമ്പിനിയുടെ ഉടമസ്ഥതയിലുള്ള ബസുകളുടെ സര്‍വ്വീസുകളും ആരംഭിക്കും. ഇതിന് വേണ്ടിയുള്ള ഓണ്‍ലൈന്‍ റിസവര്‍വേഷന്‍ സംവിധാനം ഉടന്‍ തന്നെ ലഭ്യമാക്കും.
കഴിഞ്ഞ വര്‍ഷം ജന്തര്‍മന്ദറില്‍ മുസ്്ലിം വിരുദ്ധ മുദ്രാവാക്യങ്ങളുമായി വിവാദ സമ്മേളനം നടത്തിയും ഇതേ സംഘം തന്നെയായിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വിലയില്‍ കുറവുണ്ടായിട്ടും രാജ്യത്ത് ഇന്ധന വില കൂട്ടുന്നതില്‍ പ്രതിഷേധം ശക്തമാണ്.