ആദ്യ രണ്ടോവര്‍ പിന്നിട്ടപ്പോള്‍ രണ്ടുവിക്കറ്റുകള്‍ പാകിസ്താന് നഷ്ടമായി.
80 പ്ലസ് കിലോ വിഭാഗത്തിൽ നുപുർ ഷിയോറാം വെള്ളി മെഡൽ കരസ്ഥമാക്കി
ദുബൈ: ഏഷ്യാകപ്പില്‍ ഇന്ത്യ-പാക് പോരാട്ടം ഇന്ന്. പഹല്‍ഗാം ആക്രമണത്തോടെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായതിന് പിന്നാലെ നടക്കുന്ന ആദ്യ മത്സരമാണിത്. രാത്രി 8 മണിയോടെയാണ് മത്സരം ആരംഭിക്കുക. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്റ്റേഡിയത്തില്‍ സുരക്ഷ കൂടുതല്‍...
പഹല്‍ഗാം ആക്രമണത്തിനും 'ഓപ്പറേഷന് സിന്ദൂര്‍'ക്കും ശേഷമുള്ള ആദ്യ ഇന്ത്യ-പാക് മത്സരമാണിത്. ആവേശം ഇരട്ടിയായിരുന്നെങ്കിലും ടിക്കറ്റുകള്‍ വിറ്റുപോകാത്തതും, ശിവസേന അടക്കം ചിലരുടെ മത്സര ബഹിഷ്കരണ ആവശ്യവും പശ്ചാത്തലമായി.
EDITORIAL
മിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ പൊന്നാനി സ്വദേശിയായ റിഷാദ്, കഴിഞ്ഞ വര്‍ഷം സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്സിനായി 8 മത്സരങ്ങളില്‍ 1 ഗോളും 2 അസിസ്റ്റും നേടി ശ്രദ്ധ നേടി.
പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന് സിന്ദൂറിനും ശേഷമുള്ള സാഹചര്യത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമാണെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് ഉര്‍വശി ജെയിന്റെ നേതൃത്വത്തിലുള്ള നാല് നിയമ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയത്.
ഒമ്പത് വിക്കറ്റിന്റെ ജയമാണ് സുര്യകുമാറും ടീമും നേടിയത്.
മുന്‍ ടോട്ടന്‍ഹാം പരിശീലകനായ ആസ്ട്രേലിയന്‍ കോച്ച് ആംഗെ പോസ്റ്റെകോഗ്ലുവിനെയാണ് ടീമിന്റെ ചുമതല ഏല്‍പ്പിച്ചത്.
ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വമ്പന്മാരായ ബ്രസീലും അര്‍ജന്റീനയും തോല്‍വിയോടെ യാത്ര അവസാനിപ്പിച്ചു