പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് അടിവരയിടുന്ന പരാമര്‍ശമാണ് ഹൈകോടതിയില്‍ നിന്ന് ഉണ്ടായതെന്നും ദേവസ്വം ബോര്‍ഡിനെ പുറത്താക്കണമെന്നും വി.ഡി സതീശന് ആവശ്യപ്പെട്ടു.
രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവവും നേരത്തെ പത്തനംതിട്ട പ്രമാടം ഗ്രൗണ്ടില്‍ ഉണ്ടായിരുന്നു.
സുരക്ഷാവീഴ്ചയില്ല എന്നതാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിലപാട്.
ഇന്ന് രാവിലെ കര്‍ണാടക സംപ്യ പൊലീസ് സ്റ്റേഷന് പരിധിയിലെ ഈശ്വരമംഗലം, ബെള്ളച്ചേരി പ്രദേശത്താണ് സംഭവം നടന്നത്.
മുന്‍ ലഹരി കേസുകളില്‍പ്പെട്ട ചില പ്രതികള്‍ ഇപ്പോഴും വിദേശത്തുണ്ടെന്ന് മലപ്പുറം എസ്പി ആര് വിശ്വനാഥ് അറിയിച്ചു.
പ്രദേശത്ത് ഹർത്താൽ ആഹ്വാനം നടത്തി സമരസമിതി
പരാതിക്കാരി ഈ നോട്ടീസ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
36 ആണ്‍കുട്ടികള്‍ക്കൊപ്പം അഞ്ച് പെണ്‍കുട്ടികളും ഇക്കുറി കായിക മാമാങ്കത്തിനായി തലസ്ഥാനത്തെത്തിയിട്ടുണ്ട്.
മന്ത്രിസഭായോഗത്തില്‍ എതിര്‍പ്പ് അറിയിക്കാനൊരുങ്ങി സിപിഐ
ബി.ജെ.പി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് വയോധികനെ തള്ളി മാറ്റി.