ചൂരല്‍മലയില്‍ മലവെള്ളപ്പാച്ചിലുണ്ടായ ദിവസം വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവരെ സ്ഥലത്ത് കടുത്ത പ്രതിഷേധമുണ്ടായിരുന്നു.
പൊലീസ് സംഘം വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിക്കുള്ളില്‍ കെട്ടിപ്പിടിച്ച നിലയില്‍ മൃതദേഹങ്ങള്‍ ലഭിച്ചത്.
പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ് വി എസ്.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
ബസ് മാറ്റി കയറ്റിവിട്ട 68കാരനായ കല്ലറ ചന്തു ഭവനില്‍ ഇന്ദ്രാത്മജന് എന്ന യാത്രക്കാരനാണ് 2574 രൂപയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
ജൂലൈ മൂന്ന് വരെ അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കാനുള്ള സമയം നീട്ടി.
ബന്ധുക്കള്‍ രോഗിയെ കസേരയിലിരുത്തി ചുമന്ന് കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷ ചുമതലയുള്ള ക്യാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖര്‍.
മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
ഇതേ റോഡിലാണ് കഴിഞ്ഞ ദിവസം ഒരു യുവാവിന് ജീവൻ നഷ്ടമായിരുന്നു