ഇന്ന് രാവിലെ ഇതര സംസ്ഥാന തൊഴിലാളികളാണ് കുഞ്ഞിനെ കണ്ട ശേഷം വിവരം പൊലീസില്‍ അറിയിച്ചത്.
ഗുരുവായൂര്‍ സ്വദേശി മുഹമ്മദ് എമിലാണ് മരണപ്പെട്ടത്. 24 വയസായിരുന്നു. ഫുജൈറയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് എമില്‍.
മിസഈദ് സീ ലൈനിലേക്ക് ഡെസേര്‍ട്ട് സഫാരിക്ക് പോയ സംഘം സഞ്ചരിച്ച ഒരു വാഹനമാണ് അപകടത്തില്‍പെട്ടത്.
റിഫയുടെ കുടുംബങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. റിഫയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താതെയായിരുന്നു സംസ്കരിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് തലകീഴായി മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
സാധാരണക്കാര്‍ക്ക് അനായാസം നല്കാന് കഴിയുന്ന കെ.വൈ.സി രേഖകള്‍ മാത്രം സ്വീകരിച്ച് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കിയാണ് ഇത്തരം മൊബൈല്‍ ആപ്പുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.
കോട്ടവാസലിൽനിന്ന് രണ്ട് മാസം മുമ്പ് കാണാതായ യുവാവിന്റേതാണെന്ന് സംശയിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബുകൾ വഴിയാണ് മൂന്ന് ലക്ഷം രക്ഷിതാൾക്കു പരിശീലിനം നൽകുന്നത്.
2019 ലാണ് കേസിനാസ്പദമായ സംഭവം
കോഴിക്കോട് ചെറുപ്പയില്‍ വീടിനകത്ത് വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍.