ഒരു സമുദായത്തെ മുഴുവന്‍ ജനസംഖ്യാ വര്‍ദ്ധനവിന് കാരണക്കാരെന്നും ഒരു പ്രദേശത്തെ മുഴുവന്‍ കോപ്പിയടിക്കാരെന്നും വിശേഷിപ്പിച്ചവര്‍ക്ക് മാനസാന്തരം വന്നതായി അറിയില്ല. അത്തരക്കാര്‍ ''സംസ്കാര സമ്പന്നതയെ'' കുറിച്ച് മുസ്ലീം ലീഗിന് ട്യൂഷനെടുക്കേണ്ട, പി.എം.എ സലാം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 50,446 സാമ്പിളുകളാണ് പരിശോധിച്ചത്.
കേരളത്തില്‍ സംഘപരിവാര്‍ മനസ് നടപ്പിലാവില്ലെന്നും വി.ഡി.സതീശന് കൂട്ടിചേര്‍ത്തു.
വഖഫ് നിയമം പിന്‍വലിക്കും വരെ ഞങ്ങള്‍ പോരാടും.ഈ നിലവിളികളെ നേരിടാന്‍ ''കര്‍മൂസത്തണ്ട്'' തന്നെ ധാരാളം.. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
വഖഫ് ബോര്‍ഡ് വിഷയത്തില്‍ മുസ്ലിം ലീഗിന്റെ അഭിപ്രായം തന്നെയാണ് യുഡിഎഫിന് ഉള്ളതെന്നും വിഡി സതീശന് വ്യക്തമാക്കി.
പച്ചക്കറി വില അടുക്കളയുടെ താളം തെറ്റിച്ച് നില്‍ക്കുമ്പോഴാണ് നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം.
സര്‍ക്കാറിനെതിരെ തുടരെത്തുടരെ ഉയര്‍ന്നുവരുന്ന വിവാദങ്ങളില്‍ ഉത്തരംമുട്ടി സര്‍ക്കാറും മുഖ്യമന്ത്രിയും
നാല് വിദ്യാര്‍ഥിനികളാണ് പരാതിയുമായി രംഗത്തെത്തിയത്.
അറബിഭാഷാ പ്രക്ഷോഭം മുതല്‍ വഖഫ് സമരം വരെയുള്ള മുസ്ലിംലീഗ് ചരിത്രം കേരളം ചര്‍ച്ച ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
രോഗം യുകെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്