ഏതാനും കാലത്തേക്ക് ജനവിധി നേരിടേണ്ടി വരില്ല എന്ന ഒറ്റക്കാരണംകൊണ്ടാണ് മന്ത്രിമാര്‍ മത്സരിച്ച് ജനദ്രോഹ സമീപനങ്ങളില്‍ ഏര്പ്പെട്ടുകൊണ്ടിരിക്കുന്നതെങ്കില് ജനങ്ങളുടെ പ്രതിഷേധത്തിനുമുന്നില്‍ അവര്‍ക്കു മുട്ടുമടക്കേണ്ടി വരുമെന്നുറപ്പാണ്.
ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ പരിശുദ്ധി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി തന്റെ പ്രതികരണം അറിയിച്ചത്.
തിരഞ്ഞെടുപ്പുകളൊന്നുമില്ലാത്ത വര്‍ഷം നോക്കിയാണ് സാധ്യമായ എല്ലാ മേഖലയിലും കൈവെച്ചതിന്പുറമെ വന്‍ വിലക്കയറ്റത്തിന് വഴിവെച്ച് പെട്രോള്‍, ഡീസല്‍ വിലയും കൂട്ടിയത്. സമീപകാല ചരിത്രത്തിലൊന്നും ഇത്ര വലിയ ജീവിതഭാരം ഒരു സര്‍ക്കാറും ഒറ്റയടിക്ക് അടിച്ചേല്പിച്ചിട്ടില്ല.
പൊതുജനങ്ങള്‍ക്കും നികുതിക്കൊള്ളക്കെതിരെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം
കൂടുതല്‍ നേരം നില്ക്കുന്നതിനും ഇരിക്കുന്നതിനും നോക്കുന്നതിനും നികുതി നല്കേണ്ടിവരുന്ന അവസ്ഥയാണ് വരാന്‍പോകുന്നതെന്നും പരിഹസിച്ചു.
ഇന്ത്യയിലെ ഏറ്റവും ലാഭകരമായ വിമാനത്താവളമായ 'മുംബൈ എയര്‍പോട്ട്' ജിവികെ യില്‍ നിന്ന് സിബിഐ, ഇഡി പോലുള്ള ഏജന്‍സികള്‍ ഉപയോഗിച്ച് ഹൈജാക്ക് ചെയ്യുകയും അദാനിക്ക് നല്‍കുകയും ചെയ്തു' രാഹുല്‍ പറഞ്ഞു
ബജറ്റിലെ വന്‍ നികുതികള്‍ക്കെതിരെ യു.ഡി.എഫ് എം.എല്‍.എ മാര്‍ നടത്തുന്ന നിയമസഭാ മന്ദിരത്തിലെ ധര്‍ണ തുടരുന്നു. ഇന്ന് വൈകിട്ട് 7ന് 4 പേരും ഫെയ്സ് ബുക്ക് ലൈവില്‍ സമരത്തെക്കുറിച്ച് വിശദീകരിക്കും. ഷാഫി പറമ്പില്‍ ,നജീബ് കാന്തപുരം, മാത്യു...
സമരം പൂര്‍വാധികം ശക്തമായി തുടരുമെന്നും യൂത്ത് ലീഗ്
മന്ദബുദ്ധികൾക്കും വികലാംഗർക്കും പ്രത്യേക പെൻഷൻ പദ്ധതി എന്നാണ് പരാമർശം