ഗസ്സയില്‍ നടക്കുന്ന വംശഹത്യയ്ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് സ്പാനിഷ് സര്‍ക്കാരിന്റെ നിലപാട്.
ഓപ്പണര്‍ തന്‍സിദ് ഹസന് അര്‍ധ സെഞ്ച്വറി (50) നേടി. സൈഫ് ഹസന് 30 റണ്‍സും, തൗഹീദ് ഹൃദോയ് 26 റണ്‍സും നേടി. റാഷിദ് ഖാനും നൂര്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം നേടി ബംഗ്ലാദേശിന്റെ സ്കോര്‍...
ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇന്ന് യു.എ.ഇക്കെതിരെ പാകിസ്താന് കളിക്കും
മത്സരം തോറ്റുകൊടുക്കാനായി പാകിസ്താന് ഐ.സി.സി ചെയര്മാന് ജയ് ഷായ്ക്ക് 50,000 കോടി രൂപ നല്‍കിയെന്നും, 1.5 ലക്ഷം കോടിയുടെ ചൂതാട്ടമാണ് നടന്നതെന്നും റാവത്ത് ആരോപിച്ചു. മത്സരത്തിനെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നുവന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫൈനലില്‍ ആതിഥേയരായ ചൈനയോട് ഒന്നിനെതിരെ നാല് ഗോളിനാണ് ഇന്ത്യ തോറ്റത്. ഇതോടെ, അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള അവസരവും നഷ്ടപ്പെട്ടു.
ഫെര്‍മിന്‍ ലോപ്പസ് (29', 56'), റാഫിന്യ (53', 66'), റോബര്‍ട്ട് ലെവന്‍ഡൗസ്കി (76', 86') എന്നിവര്‍ ഓരോരുത്തരും ഇരട്ടഗോള്‍ നേടി. മൂന്നു ജയവും ഒരു സമനിലയും സഹിതം ബാഴ്സ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.
ആദ്യ രണ്ടോവര്‍ പിന്നിട്ടപ്പോള്‍ രണ്ടുവിക്കറ്റുകള്‍ പാകിസ്താന് നഷ്ടമായി.
80 പ്ലസ് കിലോ വിഭാഗത്തിൽ നുപുർ ഷിയോറാം വെള്ളി മെഡൽ കരസ്ഥമാക്കി
ദുബൈ: ഏഷ്യാകപ്പില്‍ ഇന്ത്യ-പാക് പോരാട്ടം ഇന്ന്. പഹല്‍ഗാം ആക്രമണത്തോടെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായതിന് പിന്നാലെ നടക്കുന്ന ആദ്യ മത്സരമാണിത്. രാത്രി 8 മണിയോടെയാണ് മത്സരം ആരംഭിക്കുക. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്റ്റേഡിയത്തില്‍ സുരക്ഷ കൂടുതല്‍...
പഹല്‍ഗാം ആക്രമണത്തിനും 'ഓപ്പറേഷന് സിന്ദൂര്‍'ക്കും ശേഷമുള്ള ആദ്യ ഇന്ത്യ-പാക് മത്സരമാണിത്. ആവേശം ഇരട്ടിയായിരുന്നെങ്കിലും ടിക്കറ്റുകള്‍ വിറ്റുപോകാത്തതും, ശിവസേന അടക്കം ചിലരുടെ മത്സര ബഹിഷ്കരണ ആവശ്യവും പശ്ചാത്തലമായി.