പാകിസ്താന് ആഭ്യന്തരമന്ത്രി കൂടിയായ മുഹ്സിന് നഖ്വിയില് നിന്ന് ട്രോഫി വാങ്ങാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചു. തുടര്‍ന്ന് ട്രോഫിയുമായി നഖ്വി ഹോട്ടലിലേക്ക് പോവുകയായിരുന്നു.
എക്സ് പോസ്റ്റിലൂടെയാണ് സൂര്യകുമാര്‍ യാദവ് ഇക്കാര്യം വ്യക്തമാക്കിയത്.
അര്‍ധസെഞ്ചറി നേടിയ തിലക് വര്‍മ (53 പന്തില്‍ 69*), ശിവം ദുബെ (22 പന്തില്‍ 33) , സഞ്ജു സാംസണ് (21 പന്തില്‍ 24) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്കു ഊര്‍ജ്ജമായത്.
രവി ശാസ്ത്രി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനോടു മാത്രമാണു സംസാരിച്ചത്. വഖാര്‍ യൂനിസ് പാക്ക് ക്യാപ്റ്റനോടും ചോദ്യങ്ങള്‍ ചോദിച്ചു.
അര്‍ധസെഞ്ചറി തികച്ച ഓപ്പണര്‍ സാഹിബ്സാദാ ഫര്ഹാന് (38 പന്തില്‍ 57), സയിം അയൂബ് (14), മുഹമ്മദ് ഹാരിസ് (0) എന്നിവരെ വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എത്തിവര്‍ പുറത്താക്കി.
41 വര്‍ഷം പഴക്കമുള്ള ഏഷ്യാ കപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനം നേര്‍ക്കുനേര്‍ വരുന്നത്.
സൂപ്പര്‍താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സാദിയോ മാനെയും അല്‍ നസറിനായി ഗോള്‍ നേടി
ഏഷ്യാ കപ്പില്‍ സ്ഥിരമായൊരു സ്ഥാനം കിട്ടാതെ വിവിധ ബാറ്റിംഗ് പൊസിഷനുകളില്‍ കളിച്ച സഞ്ജുവിന്റെ പ്രകടനമാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയത്.
ടൂര്‍ണമെന്റിന്റെ ശേഷിക്കുന്ന സമയങ്ങളില്‍ രാഷ്ട്രീയമായി വ്യാഖ്യാനിക്കാവുന്ന ഒരു പ്രസ്താവനയും നടത്തരുതെന്ന് പ്രത്യക്ഷത്തില്‍ പറഞ്ഞിരുന്നു.
ഗസ്സയിലെ യുദ്ധത്തിന്റെ പേരില്‍ യുവേഫ അതിന്റെ അംഗ ഫെഡറേഷനായ ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള വോട്ടെടുപ്പിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.