ഇത്തരമൊരു ഭരണഘടനാ വിരുദ്ധ ബില്‍ അനുവദിക്കാനുള്ള സഭയുടെ തീരുമാനത്തെ അപലപിച്ച പിവി അബ്ദുള്‍ വഹാബ് എംപി ഉടനെ ബില്‍ അവതരിപ്പിക്കാനുള്ള അനുമതി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയിട്ടും ചെയ്ത പ്രവൃത്തികളുടെ ബില്‍ പാസാക്കാന്‍ കഴിയാത്ത സ്ഥിതിയാണ് സര്‍ക്കാരുണ്ടാക്കിയത്. ഈ നടപടിയിലൂടെ തദ്ദേശ സ്ഥാപനങ്ങളെ കബളിപ്പിക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 15,864 സാമ്പിളുകളാണ് പരിശോധിച്ചത്.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ മലപ്പുറം ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് ആയി പ്രഖ്യാപിച്ചു.
മലപ്പുറം ലോക്സഭാംഗം ഡോ . എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ഈ ആവശ്യം ഉന്നയിച്ച് ശൂന്യവേളയിൽ സബ്മിഷൻ അവതരിപ്പിച്ചിരുന്നു.
രാജ്യ താത്പര്യം മുന്‍നിര്‍ത്തി ഈ ബില്ലിന് അവതരണാനുമതി നല്‍കരുതെന്നും ലീഗ് എം.പിമാര്‍ നല്കിയ നോട്ടീസില്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് എല്‍പിജി,സിഎന്‍ജി നിരക്കുകള്‍ വര്‍ധിപ്പിച്ചു.
വ്യാപകമായ മയക്കുമരുന്ന് ഉപയോഗമാണ് സംസ്ഥാനത്ത് നടക്കുന്നത്.
ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് അടുത്തയാഴ്ച പുറത്തിറങ്ങും. ഇതോടെ വീടിന് പുറത്തിറങ്ങുന്നതുപോലും ചെലവേറിയതാകും. പിന്നാലെ വൈദ്യുതി ചാര്‍ജ് വര്‍ധന കൂടി വരുന്നതോടെ ദുരിതജീവിതം പൂര്‍ണമാകും.
കേരളത്തില്‍ വ്യാപകമായി മദ്യശാലകള്‍ തുറക്കാനാണ് പുതിയ മദ്യനയത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.