സജി ചെറിയാന് മന്ത്രി സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നതിനെ എതിര്‍ക്കുന്നതിനൊപ്പം നിയമപരമായി വഴികളും യു.ഡി.എഫ് തേടും.
കടന്നപ്പള്ളി പിന്നീട് ചെറുതായൊന്ന് കുനിഞ്ഞിരുന്നെങ്കിലും പിണറായി വിജയന് ചാരിയിരിക്കുകയായിരുന്നു.
മഴ പെയ്താല്‍ നിലവില്‍ സ്റ്റേജിട്ട സ്ഥലത്തല്ലാതെ മറ്റെവിടെയും നില്ക്കാന് കഴിയാത്ത സ്ഥിതിയാകും. നേരത്തെ അഗ്നിപഥ് സെലക്ഷന് നടന്നതും ഈ ഗ്രൗണ്ടിലായിരുന്നു. ആ സമയത്തും ഇത്തരത്തിലുള്ള ആക്ഷേപം ഉയര്‍ന്നിരുന്നു.
മന്ത്രി സ്ഥാനം രാജിവച്ചിട്ടും ഭരണഘടനയെ അവഹേളിച്ചുള്ള പരാമര്‍ശം പിന്‍വലിക്കാന്‍ സജി ചെറിയാനോ സി.പി.എമ്മോ സര്‍ക്കാരോ പിന്‍വലിക്കാത്ത അസാധാരണ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
ചന്ദ്രിക കലയാട്ടം @കോയ്ക്കോട്
താനൂര്‍ ചായയില്‍ മധുരം കുറഞ്ഞതിന് ഹോട്ടലുടമയെ കുത്തിപരിക്കേല്‍പ്പിച്ചു
അതേ പരാതിക്കാരന് വീണ്ടും തിരുവല്ല കോടതിയെ സമീപിച്ചിട്ടുണ്ട്. വീണ്ടും രാജി വേണ്ടിവരുമോ എന്ന് കാത്തിരുന്നുകാണാം.
കലോത്സവത്തിന്റെ ഭാഗമായുള്ള ചക്കരപ്പന്തൽ എന്ന ഭക്ഷണ ശാല മലബാർ ക്രിസ്റ്റ്യൻ കോളേജ് ഗ്രൗണ്ടിലാണ് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം രണ്ടായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന ഭക്ഷണ ശാലയിൽ ഭക്ഷണം വിളമ്പുന്നതിന് 3 ഷിഫ്റ്റുകളിലായി ആയിരത്തി ഇരുന്നൂറ്...
നിലവിളക്കില്‍ തിരികൊളുത്തിക്കഴിഞ്ഞ് കര്ട്ടന്താഴ്ത്തുമ്പോഴാണ് സംഭവം.
കാസര്‍ക്കോട് ചട്ടഞ്ചാല്‍ ദേശീയപാതയില്‍ കണ്ടയ്നറില് കടത്താന്‍ ശ്രമിച്ച വന്പാന് മസാല ശേഖരം പിടികൂടി