ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 29 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 100 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 103 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 30 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.
പ്രസിഡന്റ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജി.
കഴിഞ്ഞ ദിവസം ജോലിക്കെത്തിയ ചില തൊഴിലാളികളെ തൊഴിലാളി യൂണിയന് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ തൊഴിലാളികള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷമായി.
19 പേരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു പേരുടെ നില ഗുരുതരമാണ്. തീരദേശ നഗരമായ ബന്ദര്‍ അബ്ബാസിലാണ് സംഭവം.
വ്യാജ വികാരങ്ങളാലും രാഷ്ട്രീയ കാരണങ്ങളാലും തന്റെ അടുക്കല്‍ വരുന്നവരെ ശ്രീരാമന് അനുഗ്രഹിക്കില്ലെന്ന് റാവത്ത് പറഞ്ഞു.
തമിഴ്നാട്ടില്‍ രണ്ട് ദിവസത്തിനിടെ ആയിരത്തിലധികം ഷവര്‍മ കടകളില്‍ റെയ്ഡ് നടത്തുകയും കുറ്റക്കാര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. നിരവധി കടകളില്‍ നിന്ന് കേടുവന്ന കോഴിയിറച്ചി പിടിച്ചെടുത്തിട്ടുണ്ട്- മന്ത്രി വ്യക്തമാക്കി.
പത്രികകളുടെ സൂക്ഷമപരിശോധന വ്യാഴാഴ്ചയാണ് നടക്കുക.
അനധികൃത കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. വന്‍ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണ് നടപടി.
സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ കല്ലിടല്‍ നിര്‍ത്തിയത് ജനങ്ങളെ പേടിച്ചാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സമയത്ത് പാചക വാതക, ഇന്ധനവില വര്‍ധന നിര്‍ത്തിവച്ച മോദിയുടെ നടപടി പോലെയാണിതെന്നും സതീശന് കുറ്റപ്പെടുത്തി.
പ്രതികളുടെ കൈയില്‍ നിന്ന് ഓടി രക്ഷപ്പെട്ടതിന് ശേഷം മറ്റൊരു മുറിയില്‍ കയറി വാതിലടച്ച യുവതി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.