ഇന്ത്യൻ ചരിത്രത്തിലെ നിരവധി നിർണായക വ്യക്തിത്വങ്ങളുടെയും സംഭവങ്ങളുടെയും അതുല്യ ചിത്രങ്ങൾ പകർത്തിയ വ്യക്തിയായിരുന്നു രഘു റായ്
ആകെ 40 വീടുകളുടെ നിര്‍മ്മാണം മാത്രമാണ് പൂര്‍ത്തിയായത്.
ഫ്രാൻസും ബ്രിട്ടനും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ഉച്ചകോടിയിൽ ലോകത്തെ 40ലധികം രാജ്യങ്ങൾ പങ്കെടുക്കും.
ദീർഘകാലയുദ്ധം ജനങ്ങൾക്ക് നിരാശയും, ആഭ്യന്തര വിപണിയിൽ ഇന്ധനവില വർദ്ധനവുമെല്ലാം സൃഷ്ടിച്ചതുകൊണ്ട്, ഡോണാൾഡ് ട്രംപ് ഇപ്പോൾ ഇറാൻ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇരുവരും നിലവിലെ സംഘർഷവും പുതിയ സംഭവവികാസങ്ങളും പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച നടത്തി.
മറ്റന്നാൾ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെ പോളിംഗ് നടക്കും.
താത്ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം ഇറാന് തള്ളിയതിനെ തുടര്‍ന്ന്, വൈദ്യുതി കേന്ദ്രങ്ങൾക്കും പാലങ്ങൾക്കും നേരെ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.
അമേരിക്കയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും, ഒരുവശത്ത് ചർച്ചകൾക്കുള്ള താൽപര്യം പ്രകടിപ്പിക്കുമ്പോൾ മറുവശത്ത് രഹസ്യമായി സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പൂർണമായ അധിനിവേശത്തിന് പകരം പ്രത്യേക സേനയെ ഉപയോഗിച്ചുള്ള മിന്നലാക്രമണങ്ങളാണ് പെന്റഗൺ പരിഗണിക്കുന്നതെന്നാണ് സൂചന.
ഇറാന്റെ രണ്ട് സർവ്വകലാശാലകളിലെ ബോംബാക്രമണത്തിന് തിരിച്ചടിയായാണ് ഭീഷണി.